സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 30 November 2015

നബിദിനം വരുമ്പോൾ വഹാബികളുടെ (കപട വിശ്വാസികൾ) കുറച്ച് ചോദ്യങ്ങളുണ്ട് .




നബിദിനം വരുമ്പോൾ വഹാബികളുടെ
(കപട വിശ്വാസികൾ) കുറച്ച് ചോദ്യങ്ങളുണ്ട് .
〰〰〰〰
(1) നബി(സ) ജന്മദിനം ആഘോഷിച്ചിട്ടുണ്ടോ.?
(2)നബി(സ) നബിദിനം ആഘോഷിക്കാൻ പറഞ്ഞോ?
(3)നാല് മദ്ഹബിലെ ഇമാമീങ്ങൾ നബിദിനം ആഘോഷിച്ചിട്ടുണ്ടോ.?
(4)നബിദിനം ആഘോഷിക്കാൻ ഖുർആനിലോ ഹദീസിലോ തെളിവുണ്ടോ?
(5)സ്വഹാബികളിൽ ആരെങ്കിലും നബിദിനം ആഘോഷിച്ചിട്ടുണ്ടോ ?
(6)സൗദിയിൽ നബിദിനാഘോഷം ഉണ്ടോ?
വഹാബികളുടെ ഈ ചോദ്യങ്ങൾ കേട്ടാൽ തോന്നും ഇതെല്ലാം ഇവർ അംഗീകരിക്കുമെന്ന്.എന്നാൽ ഇതൊക്കെ ചോദിക്കുന്നത് നിഷേധിക്കാൻ വേണ്ടി മാത്രമാണ്.( മക്കാ മുശ്രിക്കുകളുടെ അതേ സ്വഭാവം ). .പറയുന്നതായിരിക്കില്ല പ്രവർത്തി .അത് കൊണ്ടാണല്ലോ വഹാബികളെ മുനാഫിക്കുകൾ (കപട വിശ്വാസികൾ) എന്ന് അറിയപ്പെടുന്നത്.
കാരണം..
നബി(സ) കുനൂത്ത് ഓതീയിരുന്നു എന്നതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ ?.. ഇല്ല
നബി(സ) കൂട്ടപ്രാർത്ഥന നടത്തിയതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ?.. ഇല്ല
സ്ത്രീകൾക്ക് നിസ്ക്കരിക്കാൻ വീടാണ് ഉത്തമം എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് അത് കൊണ്ട് പള്ളിയിൽ നിസ്ക്കരിക്കാൻ പോകുന്ന വഹാബി സ്ത്രീകൾ വീട്ടിൽ വെച്ച് നിസ്ക്കരിക്കട്ടെ എന്ന് പറഞ്ഞാൽ വഹാബികൾ അംഗീകരിക്കുമോ?.. ഇല്ല
കബറിലുള്ളവർ നിങ്ങളേക്കാൾ നന്നായി കേൾക്കുന്നവരാണ് എന്ന്, നബി(സ) പറഞ്ഞത് തെളിവ് കൊടുത്താൽ,വഹാബികൾ അംഗീകരിക്കുമോ? ..ഇല്ല
നബി (സ) മുഴുവൻ അമ്പിയാക്കളുടെ.. (വഫാത്തായവരെയും ജീവിചിരിക്കുന്നവരെയും).. ഹഖ് കൊണ്ട് ദുആ ചെയ്തതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ ? ഇല്ല
ഞാൻ നിങ്ങളെ പോലെ ഒരാളുടേയും പ്രകൃതിയിൽ അല്ല (സാധാരണ മനുഷ്യനല്ല ) എന്ന് നബി (സ) പറഞ്ഞത് തെളിവ് കൊടുത്താൽ,വഹാബികൾ അംഗീകരിക്കുമോ ? ..ഇല്ല
മരണപ്പെട്ടവരുടെ മേൽ ഭക്ഷണം കൊടുത്ത് നബി(സ) മാതൃക കാട്ടിയതിന് തെളിവ് കൊടുത്താൽ,അത് അംഗീകരിച്ച് കൊണ്ട് വഹാബികൾ മരണപ്പട്ടവരുടെ മേൽ ഭക്ഷണം കൊടുക്കുമോ ?..ഇല്ല
-------------------------------------------------
ഇമാമീങ്ങൾ മദ്ഹബ് സ്വീകരിച്ചവരായിരുന്നു എന്നതിന് തെളിവ് കൊടുത്താൽ അത് വഹാബികൾ അംഗീകരിച്ച് , വഹാബികൾ ഏതെങ്കിലും മദ്ഹബ് സ്വീകരിക്കുമോ.?..ഇല്ല
നാല് മദ്ഹബിലെ ഇമാമീങ്ങൾ തറാവീഹ് 20 റക്അത്ത് നിസ്ക്കരിച്ചവരാണെന്നതിനും, ഇമാമീങ്ങൾ നബിയോട് തവസ്സുലും ഇസ്തിഗാസയും ചെയ്തവരാണെന്നതിനും തെളിവ് കൊടുത്താൽ, വഹാബികൾ അംഗീകരിക്കുമോ ?.. ഇല്ല
സ്ത്രീകൾ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് ഉത്തമമെന്ന് നാല് മദ്ഹബിലുള്ള ഇമാമീങ്ങൾ പറഞ്ഞത് തെളിവ് കൊടുത്താൽ,വഹാബികൾ അംഗീകരിക്കുമോ ? ഇല്ല..
(( നബി(സ) പറഞ്ഞാൽ പോലും അംഗീകരിക്കാത്ത വഹാബി മുനാഫിക്കുകളാണ് ഇനി മദ്ഹബിലെ ഇമാമീങ്ങൾ പറഞ്ഞത് അംഗീകരിക്കാൻ പോകുന്നത്.)))
---------------------------------------
സ്വഹാബികൾ മരണപ്പെട്ടവരുടെ അടുക്കൽ ഖുർആൻ ഓതിയവരാണ് എന്നതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ ? ഇല്ല
സ്വഹാബികൾ 20 റാക്അത്ത് നിസ്ക്കരിച്ചവർ ആണെന്നതിന് തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ?.. ഇല്ല
ബിലാലുബ്നു ഹാരിസ് എന്ന സ്വഹാബി വഫാത്തായ നബിയോട് ഇസ്ത്തിഗാസ തേടിയതും,ഇത് ഉമർ(റ) അംഗീകരിച്ചതിനും തെളിവ് കൊടുത്താൽ വഹാബികൾ സ്വഹാബികളെ അംഗീകരിക്കുമോ?.. ഇല്ല,
------------------------------------------
സൗദിയിൽ നെഞ്ചിനും പോക്കിളിനും ഇടയിലാണ് നിസ്ക്കാരത്തിൽ കൈ കെട്ടുന്നത് എന്നതിന് തെളിവ് കൊടുത്താൽ കേരളാവഹാബികൾ അത് അംഗീകരിച്ച് അത് പോലെ കൈ കെട്ടുമോ?..ഇല്ല
മക്കയിലും മദീനയിലും തറാവീഹ് 20 നിസ്കരിക്കുന്നതിന് തെളിവ് കൊടുത്താൽ ,വഹാബികൾ അത് അംഗീകരിച്ചു കൊണ്ട് 20 റക്അത്ത് തറാവീഹ് നിസ്ക്കരിക്കുമോ ?.. ഇല്ല,
സൗദിയിൽ ഉള്ളവർ നബിയെ സിയാറത്ത് ചെയ്ത് അവിടെ നിന്ന് കൊണ്ട് നബിയെ തവസ്സുലാക്കി കൈ ഉയർത്തി നിന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നത് തെളിവ് കൊടുത്താൽ വഹാബികൾ അത് പോലെ ചെയ്യുമോ?.. ഇല്ല
(((തെളിവ് കൊടുക്കുമ്പോൾ വഹാബികൾ പറയും അറബികൾ ദീനിന് തെളിവല്ലന്ന്... പിന്നെ എന്തിനാ വഹാബി സൗദിയിൽ ഉണ്ടോ ഉണ്ടോ എന്ന് ചോദിച്ചതെന്ന് അങ്ങോട്ട് ചോദിച്ചാൽ മറുപടി ബ്ബ ബ്ബ ബ്ബ ആയിരിക്കും...അതല്ലെങ്കിൽ തെറി പൂരമായിരിക്കും കേൾക്കുക.)))
------------------------
നബിദിനത്തിൽ സന്തോഷിക്കുന്നതിന് ((സൂറത്ത് യൂനുസിലെ 57,58 ആയത്തും തഫ്സീറും) ഇസ്തിഗാസക്കും,തവസ്സുലിനും (അന്നിസാ 64, മാഇദ 55 , തവസ്സുലിന് മാഇദ 35 ആയത്തും തഫ്സീറും )) ഖുർആനിൽ നിന്നും തെളിവ് കൊടുത്താൽ വഹാബികൾ അംഗീകരിക്കുമോ? ..ഇല്ല
---------------------------------------
എന്തിനും ഏതിനും വഹാബികൾ ചോദ്യം ചോദിക്കുന്നത് നിഷേധിക്കാൻ വേണ്ടി മാത്രമാണ് (മക്കാ മുശ്രിക്കുകളുടെ അതേ സ്വഭാവം.) .അല്ലാതെ സത്യം മനസ്സിലാക്കാൻ വേണ്ടി അല്ല എന്ന യാഥാർത്യം എല്ലാവരും മനസിലാക്കുക…
ചിന്തി ക്കുന്നവർക്ക് ദ്രിഷ്ടാന്തമുണ്ട് (ഖുർആൻ)
മുജാഹിദ്,തബ്ലീഗ്,ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പിഴച്ച പ്രസ്ഥാനത്തിൽ കുടുങ്ങി,വഹാബി ആശയം പേറി നടന്ന് കാഫിറായി ചാവുന്നതിന് മുൻപ് രക്ഷപ്പെട്ടോളു…
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ന്യൂ ജനറേഷൻ
തിരുത്തെഴുതുന്നു...."
〰 ➰♻♻♻♻♻♻➰〰
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ്. അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും.
اللهم بارك لنافى جميع امورنا وفى امرنا هاذا بركة تامة كماباركة على عبادك الصالحين.......................
امين يارب العالمين......
➖➖➖➖➖➖➖➖➖
🅰riv 🌿 grou🅿

⚡ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്........
മുത്ത് നബി(ﷺ)ക്കൊരു സ്വലാത്ത് 🌹
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه..............
💞✔💞✔💞✔
➖ 🔅 ➖ 🔅 ➖ 🔅 ➖ 🔅 ➖ 🔅

Friday 27 November 2015

ഇത് നിര്ത്തി നിങ്ങള് മുമ്പ് പാടിയതു തന്നെ പാടുവിന്



عن الربيع بنت معوذ ابن عفراء قالت : جاء النبي - صلى الله عليه وسلم - فدخل حين بني علي فجلس على فراشيكمجلسك مني فجعلت جويريات لنا يضربن بالدف ويندبن من قتل من آبائي يوم بدر إذ قالت إحداهن : وفينا نبي يعلم ما في غد فقال : دعي هذه وقولي بالذي كنت تقولين. رواه البخاري .
 ഒരിക്കൽ നബി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹ ആഘോശത്തിൽ പങ്കെടുക്കാനായി വന്നപ്പോൾ   പെണ്‍കുട്ടികൾ  ബദർ  രക്തസാക്ഷികളുടെ  അപധനം വാഴ്തിപാടുന്നത്  ശ്രദ്ധിച്ചു.നബി (സ)യെ കണ്ടപ്പോൾ സ്വാഭാവികമായും പെണ്‍കുട്ടികൾ നബിയെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി. .ഉടൻ നബി(സ) തങ്ങൾ അവരോടു  ഇങ്ങനെ  പറഞ്ഞു: ഇത് നിർത്തി നിങ്ങൾ മുമ്പ്  പാടിയത്  തന്നെ പാടുവീൻ(സ്വഹീഹുൽ  ബുഖാരി  4/1496.NO 3779)

حدثنا مسدد حدثنا بشر بن المفضل حدثنا خالد بن ذكوان قال قالت الربيع بنت معوذ بن عفراء جاء النبي صلى الله عليه وسلم فدخل حين بني علي فجلس على فراشي كمجلسك مني فجعلت جويريات لنا يضربن بالدف ويندبن من قتل من آبائي يوم بدر إذ قالت إحداهن وفينا نبي يعلم ما في غد فقال دعي هذه وقولي بالذي كنت تقولين

الحاشية رقم: 1 [ ص: 110 ] قوله ( باب ضرب الدف في النكاح والوليمة ) يجوز في الدف ضم الدال وفتحها ، وقوله " والوليمة " معطوف على النكاح أي ضرب الدف في الوليمة وهو من العام بعد الخاص ، ويحتمل أن يريد وليمة النكاح خاصة وأن ضرب الدف يشرع في النكاح عند العقد وعند الدخول مثلا وعند الوليمة كذلك ، والأول أشبه ، وكأنه أشار بذلك إلى ما في بعض طرقه على ما سأبينه .

قوله ( حدثنا خالد بن ذكوان ) هو المدني يكنى أبا الحسن ، وهو من صغار التابعين

قوله ( جاء النبي صلى الله عليه وسلم يدخل علي ) في رواية الكشميهني " فدخل علي " ووقع عند ابن ماجه في أوله قصة من طريق حماد بن سلمة عن أبي ، الحسين واسمه خالد المدني قال " كنا بالمدينة يوم عاشوراء والجواري يضربن بالدف ويتغنين ، فدخلنا على الربيع بنت معوذ فذكرنا ذلك لها ، فقالت : دخل علي " الحديث ، هكذا أخرجه من طريق يزيد بن هارون عنه ، وأخرجه الطبراني من طريق عن حماد بن سلمة فقال " عن أبي جعفر الخطمي " بدل أبي الحسين .

قوله ( حين بنى علي ) في رواية حماد بن سلمة صبيحة عرسي ، والبناء الدخول بالزوجة ، وبين ابن سعد أنها تزوجت حينئذ إياس بن البكير الليثي وأنها ولدت له محمد بن إياس قيل له صحبة .

قوله ( كمجلسك ) بكسر اللام أي مكانك ، قال الكرماني : هو محمول على أن ذلك كان من وراء حجاب ، أو كان قبل نزول آية الحجاب ، أو جاز النظر للحاجة أو عند الأمن من الفتنة اهــ . والأخير هو المعتمد ، والذي وضح لنا بالأدلة القوية أن من خصائص النبي صلى الله عليه وسلم جواز الخلوة بالأجنبية والنظر إليها ، وهو الجواب الصحيح عن قصة أم حرام بنت ملحان في دخوله عليها ونومه عندها وتفليتها رأسه ولم يكن بينهما محرمية ولا زوجية ، وجوز الكرماني أن تكون الرواية " مجلسك " بفتح اللام أي جلوسك ولا إشكال فيها .

قوله ( فجعلت جويريات لنا ) لم أقف على اسمهن ، ووقع في رواية حماد بن سلمة بلفظ جاريتان تغنيان ، فيحتمل أن كون الثنتان هما المغنيتان ومعهما من يتبعهما أو يساعدهما في ضرب الدف من غير غناء ، وسيأتي في " باب النسوة اللاتي يهدين المرأة إلى زوجها " زيادة في هذا .

قوله ( ويندبن ) من الندبة بضم النون وهي ذكر أوصاف الميت بالثناء عليه وتعديد محاسنه بالكرم والشجاعة ونحوها .

قوله ( من قتل من آبائي يوم بدر ) تقدم بيان ذلك في المغازي وإن الذي قتل من آبائها إنما قتل بأحد ، وآباؤها الذين شهدوا بدرا معوذ ومعاذ وعوف وأحدهم أبوها والآخران عماها أطلقت الأبوة عليهما تغليبا .

قوله ( فقال دعي هذه ) أي اتركي ما يتعلق بمدحي الذي فيه الإطراء المنهي عنه ، زاد في رواية حماد بن سلمة " لا يعلم ما في غد إلا الله " فأشار إلى علة المنع .
http://sunnisonkal.blogspot.com
قوله ( وقولي بالذي كنت تقولين ) فيه إشارة إلى جواز سماع المدح والمرثية مما ليس فيه مبالغة تفضي إلى [ ص: 111 ] الغلو . وأخرج الطبراني في " الأوسط " بإسناد حسن من حديث عائشة " أن النبي صلى الله عليه وسلم مر بنساء من الأنصار في عرس لهن وهن يغنين :
وأهدى لها كبشا تنحنح في المربد وزوجك في البادي وتعلم ما في غد
فقال : لا يعلم ما في غد إلا الله
" قال المهلب : في هذا الحديث إعلان النكاح بالدف وبالغناء المباح ، وفيه إقبال الإمام إلى العرس وإن كان فيه لهو ما لم يخرج عن حد المباح . وفيه جواز مدح الرجل في وجهه ما لم يخرج إلى ما ليس فيه . وأغرب ابن التين فقال : إنما نهاها لأن مدحه حق والمطلوب في النكاح اللهو فلما أدخلت الجد في اللهو منعها ، كذا قال ، وتمام الخبر الذي أشرت إليه يرد عليه ، وسياق القصة يشعر بأنهما لو استمرتا على المراثي لم ينههما ، وغالب حسن المراثي جد لا لهو ، وإنما أنكر عليها ما ذكر من الإطراء حيث أطلق علم الغيب له وهو صفة تختص بالله تعالى قال تعالى قل لا يعلم من في السماوات والأرض الغيب إلا الله وقوله لنبيه قل لا أملك لنفسي نفعا ولا ضرا إلا ما شاء الله ولو كنت أعلم الغيب لاستكثرت من الخير وسائر ما كان النبي صلى الله عليه وسلم يخبر به من الغيوب بإعلام الله تعالى إياه لا أنه يستقل بعلم ذلك كما قال تعالى عالم الغيب فلا يظهر على غيبه أحدا إلا من ارتضى من رسول وسيأتي مزيد بحث مسألة الغناء في العرس بعد اثني عشر بابا

 
 
 

Thursday 26 November 2015

നബിദിനാഘോഷം അനാചാരം ആണെന്ന് പറഞ്ഞു നടക്കുന്നവർ തീര്ച്ചയായും വായിക്കുക



നബിദിനാഘോഷം അനാചാരം ആണെന്ന് പറഞ്ഞു നടക്കുന്നവർ തീര്ച്ചയായും വായിക്കുക

എന്താണ് ഈ ബിദ്'അത് ബിദ്'അത് എന്ന് വെച്ചാൽ??

ബിദ്'അതിനെ രണ്ടായി വിഭജിക്കുക എന്നതാണ് പണ്ഡിത ഭാശ്യം...
ഒന്ന്, ബിദ്'അതെ ഹസ്നത് (നല്ല ബിദ്'അത്)
രണ്ട്, ബിദ്'അതെ സിയാഹ് (മോശം ബിദ്'അത്)

قال الإمام الشافعي- رحمه الله المحدثات من الأمور ضربان: ما أحدث يخالف كتاباً أو سنة أو أثراً أو إجماعاً، فهذه بدعة ضلالة.وما أحدث من الخير لا خلاف لواحد من هذا، فهذه محدثة غير مذمومة.

"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം.. ഒന്ന്, കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ രേഖകള്‍ക്ക് നിരക്കാത്തത്. രണ്ട്, ഈ പറഞ്ഞ രേഖകളില്‍ ഒന്നിനും വിരുധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹാമാല്ലാത്ത (നല്ല) ബിദ്'അതാകുന്നു ... (ഫതാവ സുയുത്വി 1 / 192 )..

ബഹു ഇബ്ന്‍ ഹജര്‍(റ)പറയുന്നു ما أحدث في الدين وليس له دليل عام ولا خاص يدل عليه) فتح الباري(13/254

"ശറഇന്‍റെ അടിസ്ഥാന രേഖകളില്‍ലോന്നിന്‍റെ പിന്‍ബലമുള്ള ഒരു കാര്യം ബിദ്അത്താവുകയില്ല "(ഫതഹുല്‍ ബാരി)അത് സുന്നത്താണന്ന്‍ ചുരുക്കം .

ഇബ്ന്‍ ഹജര്‍ R.A പറയുന്നു,, ഇത്തരം ബിദ്'അത് ശര'ഇന്റെ ലക്ഷണങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. എയ്തെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കില്‍ നല്ലതും, ഒന്നിനും നിരക്കതതെങ്കില്‍ ചീതയും ആകുന്നു (ഫതാവല്‍ ഹദീസിയ്യ PAGE 109)

ബഹു സയ്യിദ് ശരീഫ് ജുര്‍ജാനി(റ)തന്‍റെ തഅ്ഫാത്ത് പറയുന്നു

البدعة هي الامر المحدث الذي لم يكن عليه الصحابة والتابعون ولم يكن مما اقتضاه الدليل الشرعي

"ഉത്തമ നുറ്റാണ്ടുകാരായ സ്വഹാബത്ത് ,താബിഉള്‍ എന്നിവരുടെ പാരമ്പര്യമില്ലാത്തതും ശറഈ ലക്ഷ്യങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ശറഈ വീക്ഷണത്തില്‍ ബിദ്അത്ത്"

ഇബ്നു തയ്മിയ്യയുടെ ഇഖ്‌തിലൌല്‍ (PAGE 255) ഇങ്ങനെ കാണാം, "ശരഇന്റെ വീക്ഷണത്തില്‍ ബിദ്'അത് എന്ന് പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു"....

തഫ്സീർ ഇബ്ൻ കസീർ നോക്കുക;

وقوله تعالى: { بَدِيعُ ٱلسَّمَـٰوَٰتِ وَٱلأَرْضِ } أي: خالقهما على غير مثال سبق؛ قال مجاهد والسدي: وهو مقتضى اللغة، ومنه يقال للشيء المحدث: بدعة، كما جاء في صحيح مسلم: " فإن كل محدثة بدعة " والبدعة على قسمين: تارة تكون بدعة شرعية، كقوله:"فإن كل محدثة بدعة وكل بدعة ضلالة"، وتارة تكون بدعة لغوية، كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم: نعمت البدعة هذه،(تفسير إبن كثير – البقرة)

"ആകാശ ഭൂമികളുടെ സൃഷ്ടിപ്പുകാരന്‍” – (അല്ലാഹു)അഥവാ മുന്‍മാതൃക കൂടാതെ അവ രണ്ടിനെയും സൃഷ്ടിച്ചവന്‍.മുജാഹിദ്, സദ്‌യ്(റ) എന്നിവര്‍ പറഞ്ഞു ‘ഇത് ഭാഷയിലെ അനുയോജ്യമായ ഒരു പ്രയോഗമാകുന്നു. പുതുതായി നിര്‍മ്മിച്ച്‌ ഉണ്ടാക്കുന്നവയെ എല്ലാം ബിദ്അത്ത് എന്ന് വിളിക്കാം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.’ബിദ്അത്താകട്ടെ രണ്ടിനമുണ്ട്. സാങ്കേതികമായ (ശറഇയ്യായ) ബിദ്അത്തും ഭാഷാപരമായ ബിദ്അത്തും. ശറഇയ്യായ ബിദ്അത്തിനു ഉദാഹരണമാണ് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത "എല്ലാ പുതുതായി നിര്‍മ്മിച്ചവയുംബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാകുന്നു" എന്ന ഹദീസിലെ ബിദ്അത്ത്. ഭാഷാപരമായ ബിദ്അത്തിനു ഉദാഹരണമാണ് അമീറുല്‍ മുഅമിനീന്‍ ഉമര്‍ ബിന്ഖത്താബിന്റെ(റ) പ്രയോഗം: സ്വഹാബികളെ തറാവീഹ് ജമാഅത്തിനു ഒരുമിച്ചു കൂട്ടി ആ ജമാഅത്ത് നോക്കി അദ്ദേഹം പറഞ്ഞു 'ഇത് എത്ര നല്ല ബിദ്അത്താകുന്നു'.(തഫ്സീറു ഇബ്നുകസീര്‍ - അല്‍ബഖറ:)

ഇനി ഞങ്ങൾ എന്ത് കൊണ്ട് നബിദിനാഘോഷം നടത്തുന്നു??

ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇല് ഇപ്രകാരം പറയുന്നു,

والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (ര) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..

കൂടാതെ അതെ കിത്താബിൽ തന്നെ കാണാം;

"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. മക്കയിലെ ജനങ്ങള് അത് പിന്തുടര്ന്നിരുന്നു... അവര് അന്നേ ദിവസം റസൂല് സ.അ ജനിച്ച സ്ഥലം സന്ദര്ഷിക്കരുണ്ടായിരുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]

ഇനി എന്ത് വേണം നിങ്ങള്ക്ക്???

ഖുര്ആനും സുന്നത്തും മുറുകെ പിടിക്കുന്നവര്‍ എന്ന് പുളുവടിക്കുന്ന മുജാഹിദുകളെ, സുന്നികള്‍ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു,

ചോദ്യങ്ങളിതാ വരുന്നു...

നബിദിനാഘോഷം പിഴച്ച ബിദ്അത്താണെന്ന മുജാഹിദ് വാദത്തിന്റെ
അടിസ്ഥാനത്തില്‍:

(1) എല്ലാ ബിദ്അത്തും പിഴച്ചതാണോ?

(2) എല്ലാബിദ്അത്തുംപിഴച്ചതാണെങ്കില്‍;
(എ) സിദ്ദീഖ്(റ)വിന്റെ ഭരണത്തില്‍ ഖുര്ആ്ന്‍ ക്രോഡീകരിച്ചു - അദ്ദേഹം മുബ്തദി ആണോ?
(ബി) ഉമര്‍(റ)വിന്റെ ഭരണത്തില്‍ റമദാനിലെ തറാവീഹ് ജമാഅത്ത് സ്ഥിരമായി നടത്താന്‍ ആരംഭിച്ചു - അദ്ദേഹം മുബ്തദി ആണോ?
(സി) ഉസ്മാന്‍(റ)വിന്റെ കാലത്ത് ജുമുഅക്ക് ഒരു ബാങ്ക് കൂടി വര്ധി്പ്പിച്ചു - അദ്ദേഹം മുബ്തദി ആണോ? അപ്പോള്‍ അതിനെ എല്ലാ സ്വഹാബികളും ചോദ്യം ചെയ്യാതെ അംഗീകരിച്ചു എന്ന് ഇമാം ബുഖാരി റിപ്പോര്ട്ട്ോ ചെയ്യുന്നു - സ്വഹാബികള്‍ എല്ലാവരും മുബ്തദിഉകള്‍ ആണോ?
(ഡി) ഖുര്ആന്‍ തെറ്റ് കൂടാതെ ഓതുവാനും മനസ്സിലാക്കുവാനും വേണ്ടി അലി(റ) നഹ് വ് എന്ന ഭാഷാ ശാസ്ത്രശാഖ ആരംഭിക്കാന്‍ ഉത്തരവ് കൊടുത്തു - അദ്ദേഹം മുബ്തദി ആണോ?
(ഇ) മുജ്തഹിദുകളായ ഇമാമുമാര്‍ മാലികി, അബൂഹനീഫ, ഷാഫിഈ, ഹമ്പലീ(റ) എന്നിവര്‍ വ്യത്യസ്തമായ നിദാനശാസ്ത്ര നിയമങ്ങള്‍ ആവിഷ്കരിച്ചു കൊണ്ട് ഖുര്ആബനും ഹദീസും വ്യാഖ്യാനിക്കാന്‍ ആരംഭിച്ചു - അവര്‍ മുബ്തദിഉകള്‍ ആണോ?

(3) എല്ലാ ബിദ്അത്തും പിഴച്ചതല്ല എന്നാണു നിങ്ങളുടെ മറുപടി എങ്കില്‍ നബിദിനാഘോഷം മാത്രം പിഴച്ച ബിദ്അത്താകുന്നതെങ്ങിനെ?

(4) നബി(സ)യുടെയും സ്വഹാബതിന്റെയും ത്വാബി ഉകളുടെയും
കാലത്തില്ലാത്തതെല്ലാം ബിദ്അത്ത് ആണോ? എങ്കില്‍ കെ എന്‍ എം എന്ന സംഘടന രൂപീകരിച്ചതിന്റെയും അതില്‍ പ്രവര്തിക്കുന്നതിന്റെയും വിധി എന്ത്? നബി(സ)യുടെ മാതൃകയുണ്ടോ? നാല് ഖലീഫമാര്‍ രൂപീകരിച്ചിട്ടുണ്ടോ? മദ്ഹബുകളുടെ ഇമാമുകളുടെ ഖൌല്‍ ഉണ്ടോ? ഉത്തമാനൂറ്റാണ്ടിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ? ഒരു ആയത്ത് കൊണ്ട് വരാമോ? ഒരു ഹദീസ് കാണിച്ചു തരാമോ?
ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇല് ഇപ്രകാരം പറയുന്നു,

والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.

റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (ര) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..

കൂടാതെ അതെ കിത്താബിൽ തന്നെ കാണാം;

"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. മക്കയിലെ ജനങ്ങള് അത് പിന്തുടര്ന്നിരുന്നു... അവര് അന്നേ ദിവസം റസൂല് സ.അ ജനിച്ച സ്ഥലം സന്ദര്ഷിക്കരുണ്ടായിരുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]

ഇനി എന്ത് വേണം നിങ്ങള്ക്ക്???

Tuesday 24 November 2015

സലാത്ത് ചൊല്ലുന്നതിന്റ്ത ഗുണങ്ങളുംചില മഹത്തായ സ്വലാത്തുകളും



(1) അല്ലാഹുവിന്‍റെ നിര്‍ദ്ദേശം അനുസരിക്കുന്നു ..
(2) അല്ലാഹുവിന്‍റെ പ്രവൃത്തിയില്‍ യോജിക്കല്‍ ..
(3) മലക്കുകളുടെ പ്രവൃത്തിയില്‍ യോജിക്കല്‍ ..
(4) ഒരു സ്വലാത്തിന് അല്ലാഹുവില്‍ നിന്നും 10 ഗുണം ലഭിക്കുന്നു ..
(5) ഒരു സ്വലാത്തിന് 10 സ്ഥാനക്കയറ്റം ലഭിക്കുന്നു...
(6) ഒരു സ്വലാത്തിന് 10 സുകൃതങ്ങള്‍ എഴുതപ്പെടും ...
(7) ഒരു സ്വലാത്തിന് 10 തിന്മകള്‍ മായ്ക്കപ്പെടും ...
(8) സ്വലാത്ത് ചൊല്ലുന്നവന്‍റെ പ്രാര്‍ത്തനക്ക് ഉത്തരം ലഭിക്കാന്‍ സാധ്യത കൂടുതല്‍ ...
(9) നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ ശുപാര്‍ശ ലഭിക്കാന്‍ നിമിത്തമാകും ...
(10)       പാപങ്ങള്‍ മാപ്പാക്കപ്പെടാനും വീഴ്ച്ചകള്‍ മറച്ചു വെക്കപ്പെടാനും കാരണമാകും....
(11)       അടിമയുടെ മുഖ്യമായ വിഷയങ്ങള്‍ക്ക് മതിയായതാണ്..
(12)       നബി  സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ അടുപ്പത്തിന് കാരണമായി ഭവിക്കും ...
(13)       സ്വദഖഃ ചെയ്യുന്ന പ്രതി ഫലം ലഭിക്കും
(14)       ആവശ്യ പൂര്‍ത്തീകരണത്തിന് ഹേതുവാകും
(15)       അല്ലാഹുവിന്‍റെയും മലകുകളുടെയും സ്വലാത്ത് ലഭിക്കാന്‍ കാരണം
(16)        നിസ്ക്കാരിക്കുന്നവന്റെ സകാത്തും അവന്‍റെ ശുദ്ധീകരണവുമാണ്
(17)       മരിക്കുന്നതിന് മുമ്പു തന്നെ സ്വര്‍ഗ്ഗം കൊണ്ട് സന്തോഷ വാര്‍ത്ത ലഭിക്കാന്‍ നിമിത്തമാകും
(18)       ഖിയാമത് നാളിലെ വിഹ്വലതകളില്‍ നിന്നും രക്ഷക്ക് കാരണം
(19)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ ഭാഗത്ത് നിന്നുള്ള മറുപടി സ്വലാത്ത് ലഭിക്കുന്നു
(20)       സ്വലാത്ത് ചൊല്ലല്‍ മറന്ന വിഷയം ഓര്‍ത്തെടുക്കാന്‍ നിമിത്തമാകും
(21)       ഒരു മജ്ലിസിന്‍റെ വിശുദ്ധിക്കും ആ മജ്ലിസില്‍ കൂടിയവര്‍ക്ക് ഖിയാമത് നാളില്‍ പരാചയം സംഭവിക്കാതിരിക്കാനും ഹേതുവാകും
(22)       ദാരിദ്ര്യം അകറ്റാന്‍ ഉത്തമ മാര്‍ഗ്ഗം
(23)       പിശുക്കന്‍ എന്ന ദുഷ്പേരില്‍ നിന്നും മോചനം
(24)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ പ്രാര്‍ത്തനയുടെ പരിധിയില്‍ നിന്നും മോചനം
(25)       സ്വലാത്ത് ചൊല്ലുന്നവനെ സ്വര്‍ഗ്ഗത്തിന്‍റെ വഴിയില്‍ നയിക്കും, അല്ലാത്തവനെ ആ വഴിയില്‍ നിന്നും തെറ്റിക്കും
(26)       സ്വലാത്ത് ചൊല്ലാത്ത സദസ്സുകളില്‍ ഉണ്ടാകാവുന്ന (ആത്മീയ)ദുര്‍ഗ്ഗന്ദങ്ങളില്‍ നിന്നും സുരക്ഷാ
(27)       അല്ലാഹുവിനെ സ്തുതിച്ചും സ്വലാത്തും ചൊല്ലി തുടങ്ങുന്ന സംസാരങ്ങളുടെ പൂര്‍ണ്ണതയും സ്വലാത്തില്‍ അവസാനിക്കുമ്പോള്‍
(28)       സ്വിറാത്ത് പാലം വിട്ടു കടക്കാന്‍ സഹായകമാവും
(29)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ പിണക്കത്തില്‍ നിന്നും രക്ഷ
(30)       ആകാശ ഭൂമികള്‍ക്കിടയില്‍ കീര്‍ത്തി ലഭിക്കുന്നതിനും കാരണം
(31)       അല്ലാഹുവിന്‍റെ രഹ്മത് ലഭിക്കും
(32)       അല്ലാഹുവിന്‍റെ ബറകത്ത് ലഭിക്കും
(33)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ മഹബ്ബത്ത് ലഭിക്കാന്‍ കാരണം   
(34)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ പ്രിയം സ്ഥായിയാവാനും ഈമാനിന്‍റെ വര്‍ദ്ധനവിനും കാരണം
(35)       നേര്‍മാര്‍ഗ്ഗം ലഭിക്കാനും ഹൃദയം ജീവസുറ്റതാകാനും നിമിത്തമായി ഭവിക്കുന്നു
(36)       സ്വലാത്ത് ചൊല്ലുന്നവനെ നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയിലേക്ക് വെളിവാക്കപ്പെടുകയും അവനെ നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ അടുക്കല്‍ പറയപ്പെടുകയും ചെയ്യുന്നു
(37)       ഈമാനില്‍ ഉറച്ചു നില്‍ക്കാന്‍ സഹായകമാവുന്നു
(38)       അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും നന്ദി രേഖപ്പെടുത്താനും, നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയോടുള്ള നമ്മുടെ ബാധ്യതയുടെ അണു അളവെങ്കിലും വീടാനും കാരണമാകുന്നു
(39)       അല്ലാഹുവിന്‍റെ ദിക്‍രും അവനോടുള്ള ശുക്‍രും അവന്‍ നമുക്ക് ചെയ്ത ഗുണങ്ങളെ കുറിച്ചുള്ള തിരിച്ചറിവും സ്വലാത്തില്‍ അടങ്ങിയിരിക്കുന്നു
(40)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ മേല്‍ ചൊല്ലുന്ന സ്വലാത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമാക്ക് വേണ്ടി അല്ലാഹുവോട് ചോദിക്കുന്നു എന്നതിന് പുറമെ സ്വലാത്ത് ചൊല്ലുന്നവന്‍ അവന് വേണ്ടിയുമാണ് അല്ലാഹുവോട് ചോദിക്കുന്നത്
(41)       നബി സ്വല്ലല്ലാഹു അലൈഹി വ സ്വല്ലമയുടെ പരിശുദ്ധ രൂപം ഹൃദയത്തില്‍ പതിയാന്‍ ഏറ്റവും മഹത്തായ മാധ്യമം
മുറബ്ബിയായ ശൈഖിന്‍റെ സ്ഥാനം വഹിക്കും ... 
  • صلاة الفاتح، وهي عن الشيخ محمد شمس ابن أبي الحسن البكري: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا ُأَغْلِقَ وَالْخَاتِمِ لِمَا سَبَقَ نَّاصِرِ الْحَقَّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ وَعَلَى آلِهِ وَأَصْحَابِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ. 
  • صلاة النور الذاتي، وهي عن الشيخ أبي الحسن الشاذلي: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ النُّورِ الذَّاتِي وَالسِّرِّ السَّارِي فِي سَائِرِ الأَسْمَاءِ وَالصِّفَاتِ. 
  • الصلاة المنجية: اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلاَةً تُنْجِينَا بِهَا مِنْ جَمِيعِ الأَهْوَالِ وَالآفَاتِ وَتَقْضِي لَنَا بِهَا جَمِيعَ الْحَاجَاتِ وَتْطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئاتِ وَتَرْفَعُنَا بِهَا عِنْدَكَ أَعْلَى الدَّرَجَاتِ وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِي الْحَيَاةِ وَبَعْدَ الْمَمَاتِ. 
  • صلاة نور القيامة: اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ بَحْرِ أَنْوَارِكَ وَمَعْدِنِ أَسْرَارِكَ وَلِسَانِ حُجَّتِكَ وَعَرُوسِ مَمْلَكَتِكَ وَإِمَامِ حَضْرَتِكَ وَطِرَازِ مُلْكِكَ وَخَزَائِنِ رَحْمَتِكَ وَطَرِيقِ شَرِيعَتِكَ الْمُتَلَذِّذِ بِتَوْحِيدِكَ إِنْسَانِ عَيْنِ الْوُجُودِ وَالسَّبَبِ فِي كُلِّ مَوْجُودٍ عَيْنِ أَعْيَانِ خَلْقِكَ الْمُتَقَدِّمِ مِنْ نُورِ ضِيَائِكَ صَلاَةً تَدُومُ بِدَوَامِكَ وَتَبْقَى بِبَقَائِكَ لاَ مُنْتَهَى لَهَا دُونَ عِلْمِكَ صَلاَةً تُرِضِيكَ وَتُرْضِيهِ وَتَرْضَى بِهَا عَنَّا يَا رَبَّ الْعَالَمِينَ. 
  • الصلاة التفريجية أو الصلاة النارية: اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدٍالذي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بنور وَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ يا الله يا حي ياقيوم. 
  • الصلاة الكمالية: اللَّهُمَّ صَلِّ وَبَارِكَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ عَدَدَ كَمَالِ الله وَكَمَا يَلِيقُ بِكَمَالِهِ. 
  • صلاة الرؤوف الرحيم: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ الرَّؤُوفِ الرَّحِيمِ ذِي الْخُلُقِ الْعَظِيمِ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوَاجِهِ فِي كُلِّ لَحْظَةٍ عَدَدَ كُلِّ حَادِثٍ وَقَدِيمٍ. 
  • صلاة السعادة: اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله. 
  • صلاة أولي العزم: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَآدَمَ وَنُوحٍ وَإِبْرَاهِيمَ وَمُوسَى وَعِيسَى وَمَا بَيْنَهُمْ مِنَ النَّبِيِّينَ وَالْمُرْسَلِينَ صَلَوَاتُ الله وَسَلاَمُهُ عَلَيْهِمْ أَجْمَعِينَ. 
  • صلاة الإنعام: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ عَدَدَ إِنْعَامِ الله وَأِفْضَالِهِ. 
  • صلاة العالي القدر: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكَ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الأُمِّيِّ الْحَبِيبِ الْعَالِي الْقَدْرِ الْعَظِيمِ الْجَاهِ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ. 
  • صلاة أحمد البدوي: اللَّهُمَّ صَلِّ عَلَى نُورِ الأَنْوَارِ. وَسِرِّ الأَسِرَارِ. وَتِرْيَاقِ الأَغْيَارِ. وَمِفْتَاحِ بَابِ الْنَسَارِ. سَيِّدِنَا مُحَمَّدٍ الْمُخْتَارِ. وَآلِهِ الأَطْهَارِ. وَأَصْحَابِهِ الأَخْيَارِ. عَدَد نِعَمِ الله وَأِفْضَالِهِ. 
  • صلاة أحمد البدوي: اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدُنَا وَمَوْلاَنَا مُحَمَّدٍ شَجَرَةِ الأَصْلِ النُّورَانِيَّةِ وَلَمْعَةِ الْقَبْضَةِ الرَّحْمَانِيَّةِ وَأَفْضَلِ الْخَلِيقَةِ الإِنْسَانِيَّةِ وَأَشْرِفِ الصُّورَةِ الْجِسْمَانِيَّةِ وَمَعْدِنِ الأَسْرَارِ الرَّبَّانِيَّةِ وَخَزَائِنِ الْعُلُومِ الإِصْطِفَائِيَّةِ صَاحِبِ الْقَبْضَةِ الأَصْلِيَّةِ وَالْبَهْجَةِ السَّنِيَّةِ وَالرُّتْبَةِ الْعَلِيَّةِ مَنِ انْدَرَجِتِ النَّبِيُّون تَحْتَ لِوَائِهِ فَهُمْ مِنْهُ وَإِلَيْهِ وَصَلِّ وَسَلِّمْ وَبَارِكْ عَلِيْهِ وَعَلَى آلِهِ وَصَحْبِهِ عَدَدَ مَا خَلَقْتَ وَرَزَقْتَ وَأَمَتَّ وَأَحْيَيْتَ إِلَى يَوْمِ تَبْعَثُ مَنْ أَفْنَيْتَ وَسَلِّمْ تَسْلِيماً كَثِيراً وَالْحَمْدُ لله رَبِّ الْعَالَمِينَ. 
  • صلاة الإمام أحمد البدوي: اللَّهُمَّ صَلِّ عَلَى نُورِ الأَنْوَارِ. وَسِرِّ الأَسِرَارِ. وَتِرْيَاقِ الأَغْيَارِ. وَمِفْتَاحِ بَابِ الْنَسَارِ. سَيِّدِنَا مُحَمَّدٍ الْمُخْتَارِ. وَآلِهِ الأَطْهَارِ. وَأَصْحَابِهِ الأَخْيَارِ. عَدَد نِعَمِ الله وَأِفْضَالِهِ. 
  • صلاة الشافعي: اللَّهُمَّ صَلِّ عَلَى مُحَمَّدٍ بِعَدَدِ مَنْ صَلَّى عَلَيْهِ وَصَلِّ عَلَى مُحَمَّدٍ بِعَدَدٍ مَنْ لَمْ يُصَلِّ عَلَيْهِ وَصَلِّ عَلَى مُحَمَّدٍ كَمَا أَمَرْتَ بِالصَّلاَةِ عَلَيْهِ وَصَلِّ عَلَى مُحَمَّدٍ كَمَا تُحِبُّ أَنْ يُصَلَّى عَلَيْهِ وَصَلِّ عَلَى مُحَمَّدٍ كَمَا تَنْبَغِي الصَّلاَةُ عَلَيْهِ. 
  • صلاة الكرخي: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ مِلْءَ الدُّنْيَا وَمِلْءَ الآخِرَةِ وَارْحَمْ مُحَمَّداً وَآلَ مُحَمَّدٍ مِلْءَ الدُّنْيَا وَمِلْءَ الآخِرَةِ وَاجْزِ مُحَمَّداً وَآلَ مُحَمَّدٍ مِلْءَ الدُّنْيَا وَمِلْءَ الآخِرَةِ وَسَلِّمْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ مِلْءَ الدُّنْيَا وَمِلْءَ الآخِرَةِ. 
  • صلاة عبد القادر الجيلاني: اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ السَّابِقِ لِلْخَلْقِ نُورُهُ وَرَحْمَةٌ لِلْعَالَمِينَ ظُهُورُهُ عَدَدَ مَنْ مَضَى مِنْ خَلْقِكَ وَمَنْ بَقِيَ وَمَنْ سَعِدَ مِنْهُمْ وَمَنْ شَقِيَ صَلاَةً تَسْتَغْرِقُ الْعَدَّ وَتُحِيطُ بِالْحَدِّ صَلاَةً لاَ غَايَةَ لَهَا وَلاَ مُنْتَهَى وَلاَ انْقِضَاءَ صَلاَةً دَائِمَةً بِدَوَامِكَ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيماً مِثْلَ ذِلِكَ. 
  • صلاة الشيخ إبراهيم المتبولي: اللَّهُمَّ إِنِّي أَسْأَلُكَ بِكَ أَنْ تُصَلِّيَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى سَائِرِ الأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى آلِهِمْ وَصَحْبِهِمْ أَجْمَعِينَ وَأَنْ تَغْفِرَ لِي مَا مَضَى وَتَحْفَظَنِي فِيمَا بَقِيَ. 
  • صلاة الشيخ أحمد بن إدريس: اللَّهُمَّ إِنِّي أَسْأَلُكَ بِنُورِ وَجْهِ الله الْعَظِيمِ الَّذِي مَلأَ أَرْكَانَ عَرْشِ الله الْعَظِيمِ وَقَامَتْ بِهِ عَوَالِمُ الله الْعَظِيمِ أَنْ تُصَلِّيَ عَلَى مَوْلاَنَا مُحَمَّدٍ ذِي الْقَدْرِ الْعَظِيمِ وَعَلَى آلِ نَبِيِّ الله الْعَظِيمِ بِقَدْرِ ذَاتِ الله الْعَظِيمِ فِي كُلِّ لَمْحَةٍ وَنَفَسٍ عَدَد مَا فِي عِلْمِ الله الْعَظِيمِ صَلاَةً دَائِمَةً بِدَوَامِ الله الْعَظِيمِ تَعْظِيماً لِحَقِّكَ يَا مَوْلاَنَا يَا مُحَمَّدُ يَا ذَا الْخُلُقِ الْعَظِيمِ وَسَلِّمْ عَلَيْهِ وَعَلَى آلِهِ مِثْلَ ذَلِكَ وَاجْمَعْ بَيْنِي وَبَيْنَهُ كَمَا جَمَعْتَ بَيْنَ الرُّوحِ وَالنَّفْسِ ظَاهِراً وَبَاطِناً يَقَظَةً وَمَنَاماً وَاجْعَلْهُ يَا رَبِّ رُوحاً لِذَاتِي مِنْ جَمِيعِ الْوُجُوهِ فِي الدُّنْيَا قَبْلَ الآخِرَةِ يَا عَظِيمُ.

സ്വലാത്തും സ്വലാത്ത് മജ് ലിസും, സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങള്‍


സ്വലാത്തും സ്വലാത്ത് മജ് ലിസും
ബഹു ഇബ്നുല്‍ ജൌസി(റ) "ബുസ്ഥാനില്‍"പറയുന്നത് കാണാം


قال ابن الجوزي في البستان: فإذا كان المجلس الذي لا يصلى فيه يكون بهذه الحالة فلا غرو أن يتفرق المصلون عليه من مجلسهم عن أطيب من خزانة العطار، وذلك لانه - صلى الله عليه وسلم - كان أطيب الطيبين وأطهر الطاهرين، وكان إذا تكلم امتلأ المجلس بأطيب من ريح المسك.
وكذلك مجلس يذكر فيه النبي - صلى الله عليه وسلم - تنمو منه رائحة طيبة تخترق السموات السبع حتى تنتهي إلى العرش، ويجد كل من خلقه الله ريحها في الأرض، غير الإنس والجن، فإنهم لو وجدوا تلك الرائحة لاشتغل كل واحد منهم بلذتها عن معيشته.
ولا يجد تلك الرائحة ملك أو خلق الله تعالى إلا استغفر لأهل المجلس، ويكتب لهم بعدد هذا الخلق كلهم حسنات، ويرفع لهم بعددهم درجات، سواء كان في المجلس واحد أو مائة ألف، كل واحد يأخذ من هذا الأجر مثل هذا العدد، وما عند الله أكثر:(كتاب البستان لابن الجوزي
"സ്വലാത്ത് ചൊല്ലാതെ പിരിഞ്ഞു പോകുന്നത് നിസംശയം അവര്‍ പിരിഞ്ഞു പോകുന്നത് ഏററവും നല്ല സുഖന്ധ ഭാന്ധാരത്തിന്‍റെ അരികില്‍ നിന്നാണ്.കാരണം നബി(സ)ഏററവും നല്ല സുഖന്ധവുംഏററവും വിശുദ്ധമായവരുമാണ്.നബി(സ) ഒന്ന്‍ സംസാരിച്ചാല്‍ ആസ്ഥലം കസ്തൂരിയേക്കാള്‍ സുഖന്ധപൂരിതമായി മാറും.ഇപ്രകാരം തന്നെയാണ് പ്രവാചകര്‍സ്മരിക്കപ്പെടുന്ന സ്ഥലവും അവിടെ നിന്നും സുഖന്ധം നിര്‍ഗളിക്കും ഏഴ് ആകാശം ഉള്‍പെടെ അര്ശ് വരെ അതിന്‍റെ പ്രസരണമുണ്ടാകും മനുഷ്യരും ജിന്നുകലളുമല്ലാത്ത എല്ലാ സ്ര്ഷ്ടികളും ആ സുഖന്ധം ആസ്വധിക്കും അവര്‍ക്ക് സുഖന്ധം ആസ്വദിക്കാന്‍ കഴിയുകയാണങ്കില്‍ അവര്‍ എല്ലാം ഇട്ടേച്ചു അതില്‍ മുഴുകുമായിരുന്നു ആ സുഖന്ധം എത്തുന്ന മലക്കും മറ്റ്‌ സ്ര്ഷ്ടികളും സ്വലാത്ത് ചോല്ലുന്നവര്‍ക്ക് പാപമോച്ചനത്തിന്ന്‍ പ്രാര്ഥിച്ചുകൊണ്ടിരിക്കും സ്ര്ഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് നന്മ രേഖപ്പെടുത്തുകയും സ്ഥാനം ഉയര്‍ത്തുകയുംചെയ്യും"(ബുസ്താന്‍)http://sunnisonkal.blogspot.com


അബൂഹുറയ്റ(റ) നബി(സ) പറഞ്ഞു: ഒരു വിഭാഗമാളുകൾ ഒരിടത്ത് സമ്മേളിക്കുകയും എന്നിട്ടവർ അല്ലാഹുവിനെ അനുസ്മരിക്കുകയോ എന്റെ മേൽ സ്വലാത്ത് ചൊല്ലുകയോ ചെയ്തില്ലെങ്കിൽ അന്ത്യനാളിൽ ആ സമ്മേളനം അവർക്ക് ഖേദമായി ഭവിക്കുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചവർക്ക്  പൊറുത്തു കൊടുക്കും. അവനുദ്ദേശിക്കുന്നുവെങ്കിൽ അവരെ ശിക്ഷിക്കും. (അബൂദാവൂദ്, നസാഈ ഇബ്നു ഹിബ്ബാൻ, തുർമുദി) 

(സുന്നികൾ സദസ്സിൽ വെച്ച് ഖുർആൻ (ഫാത്തിഹ), സ്വലാത്ത് ചൊല്ലി ദുആ ചെയ്യുന്നവരാണല്ലോ)

അലി(റ) : പ്രാർത്ഥനയുടേയും ആകാശത്തിന്റെയുമിടക്ക് ഒരു മറ തടസ്തമായി നില്ക്കുന്നതാണ്.  മുഹമ്മദ്‌ നബി(സ)യുടേയും, കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചോല്ലുവോളം!. സ്വലാത്ത് ചൊല്ലിയാൽ മറ ഭേദിച്ച് പ്രാർത്ഥന മുകളിലേക്ക് പ്രവേശിക്കുന്നു. സ്വലാത്ത് ചൊല്ലുന്നില്ലെങ്കിൽ പ്രാർത്ഥന മുകളിലേക്ക് പോവാതെ തിരിച്ച് വരുന്നതാണ്. (ബൈഹഖി)

നബിതങ്ങളെയും കുടുംബത്തെയും പരിഗണിക്കാത്തവരുടെ പ്രാർത്ഥന സ്വീകരിക്കുകയില്ലെന്നർത്ഥം.
സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങള്‍
ഒന്ന്‍:അല്ലാഹുനിന്ന്‍ വഴിപ്പെടല്‍
രണ്ട്:സ്വലാത്ത്തില്‍ അലാഹുവിനോട് യോജിക്കല്‍
മൂന്ന്:മലക്കുകളോട് യോജിക്കല്‍
നാല്‍:അല്ലാഹുവിന്‍റെ സ്വലാത്തും സലാമും കിട്ടല്

‍عن أبي هريرة رضي الله عنه قال قال رسول الله صلي الله عليه وسلم:من صلي علي واحدة صلي الله عليه عشرا (مسلم
"എന്‍റെമേല്‍ ആരങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്ന്‍ പത്ത് സ്വലാത്ത് ചെയ്യും"
അഞ്ച്:സ്വലാത്ത് ചോല്ലുംമ്പോഴല്ലാം മലക്കുകളുടെ സ്വലാത്ത് കരസ്ഥമാകുംفعن عامر بن ربيعةقال : قال رسول الله : من صلى علي صلاة لم تزل الملائكة تصلي عليه ما صلى علي فليقل عبد من ذلك أو ليكثر ( رواه أحمد
"നബി(സ)പറയുന്നു എന്‍റെമേല്‍ സ്വലാത്ത് ചൊല്ലുന്ന കാലത്തോളം മലക്കുകള്‍ അവന്‍റെമേല്‍ സ്വലാത്ത് ചൊല്ലി കൊണ്ടിരിക്കും "
ആറ്:ദോഷം പോറുക്കപ്പെടും
ഏഴ്:നന്മ കരസ്തമാകും
എട്ട്:സ്ഥാനക്കയറ്റം കരസ്തമാകും
ഒമ്പത്:അതുപോലുള്ള പ്രാര്‍ത്ഥന തിരിച്ചു നല്‍കപ്പെടും
നബി(സ)പറയുന്നത് കാണുക فعن أبي طلحة قال دخلت على النبي صلى الله عليه وسلم يوما فوجدته مسرورا فقلت : يا رسول الله ما أدري متى رأيتك أحسن بشرا وأطيب نفسا من اليوم قال وما يمنعني وجبريل خرج من عندي الساعة فبشرني أن لكل عبد صلى علي صلاة يكتب له بها عشر حسنات ويمحى عنه عشر سيئات ويرفع له عشر درجات وتعرض علي كما قالها ويرد عليه بمثل ما دعا ( رواه عبد الرزاق
"ത്വല്‍ഹ(റ)നബി(സ)യുടെ അടുത്ത് ചെന്നു അപ്പോള്‍ നബി(സ)വളരെ സന്തോഷത്തിലായിരുന്നു എന്താ നബിയേ ഇന്ന്‍ വല്ലാത്ത സന്തോഷം കാണുന്നല്ലോ?നബി(സ)പറഞ്ഞു എങ്ങിനെ സന്തോഷിക്കാതിരിക്കും ജിബ്രീല്‍(അ)ഇപ്പോള്‍ സന്തോഷവാര്‍ത്തയുമായി പോയിട്ടേ ഉള്ളു അതായത് ഒരടിമ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ പത്ത് നന്മ അവന്ന്‍ രേഖപ്പെടുത്തുകയും പത്ത് തിന്മ നീക്കുകയും പത്ത് പതവി ഉയര്‍ത്തുകയും ചെയ്യും അവന്‍ ചൊല്ലിയ സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടുകയും അങ്ങനെ ഞാനവന്ന്‍ അതുപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്യും"
പത്ത്:നബി(സ)യുടെ ശഫാഅത്ത്
فعن أبي الدرداء قال قال رسول الله من صلى علي حين يصبح عشرا وحين يمسي عشرا أدركته شفاعتي يوم القيامة ( رواه الطبراني
"പ്രഭാതത്തിലും പ്രതോഷത്തിലും പത്ത് പ്രാവശ്യം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത അവന്ന്‍ കരസ്ഥമാകും"
പതിനോന്ന്‍:ഖിയാമത്ത് നാളില്‍ നബി(സ)യുടെ സാമീപ്യംകിട്ടും
فعن أبي أمامة قال قال رسول الله أكثروا علي من الصلاة في كل يوم جمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كان أكثرهم علي صلاة كان أقربهم مني منزلة ( البيهقي
"വെള്ളിയാഴ്ച ദിവസം എന്‍റെമേല്‍ ധാരാളം സ്വലാത്ത് ചൊല്ലുക കൂടുതല്‍ സ്വലാത്ത് ആര് ചൊല്ലുന്നോ അവന്‍ എന്‍റെ സാമീപ്യംകൊണ്ട് സ്ഥാനം കൊണ്ടും ഏററവും അടുത്തവരാകും"
പന്ത്രണ്ട്:നബിയോട് ഏററവും ബന്ധപ്പെട്ടവരായിരിക്കും
فعن عبد الله بن مسعود أن رسول الله قال أولى الناس بي يوم القيامة أكثرهم علي صلاة الترمذي )
"സ്വലാത്ത് കൂടുതല്‍ ചൊല്ലുന്നവര്‍ അന്ത്യദിനത്തില്‍ എന്നൊട് ഏററവും ബന്ധപ്പെട്ടവരാകും"
പതിമൂന്ന്:ഖിയാമത്ത് നാളിലെ രക്ഷക്ക് കാരണമാകും
فعن أنس بن مالك قال : قال رسول الله : يا أيها الناس إن أنجاكم يوم القيامة من أهوالها ومواطنها أكثركم علي صلاة في دار الدنيا(الديلمي
നബി(സ)പറഞ്ഞു "ഓ..ജനങ്ങളെ അന്ത്യ ദിനത്തിലെ ഭയാനകതയില്‍ നിന്ന്‍ രക്ഷ്പ്രാപിക്കുന്നവര്‍ എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചോല്ലുന്നവരായിരിക്കും"
പതിനാല്‍:സ്വലാത്ത് ചോല്ലാതിരുന്നാല്‍ സ്വര്‍ഗീയ വഴിയില്‍ നിന്ന് അകറ്റപ്പെടും
فعن الحسين بن علي قال قال رسول الله : من ذكرت عنده فخطيء الصلاة علي خطىء طريق الجنة (ابن ماجة
"എന്‍റെ നാമം പറയപ്പെട്ടു പക്ഷെ എന്‍റെമേല്‍ സ്വലാത്ത് ചോല്ലുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ സ്വര്‍ഗ്ഗീയ വഴിയില്‍ അവന്നും വീഴ്ച്ചസംഭവിക്കും"
പതിനഞ്ച്:ഖിയാമത്ത് നാളില്‍ പ്രകാശം കരസ്തമാകും
പതിനാറ്:സദസ്സുകളില്‍ സൌന്ദര്യമാണ്
قال رسول الله : زينوا مجالسكم بالصلوات علي فإن صلواتكم علي نور لكم يوم القيامة : الديلمي
"നിങ്ങലുടെ സദസ്സുകളെ സ്വലാത്ത് കൊണ്ട് ഭംഗിയാക്കുക കാരണം സ്വലാത്ത് ഖിയാമത്ത് നാളില്‍ പ്രകാശമായി വരും"

 പതിനാറ്:സ്വലാത്ത് ചൊല്ലുന്ന മജ് ലിസ് ദുര്‍ഗന്ദത്തില്‍ നിന്ന്‍ രക്ഷപ്പെടും
فعن جابر قال قال رسول الله : ما اجتمع قوم ثم تفرقوا ذكر الله وصلاة على النبي صلى الله عليه وسلم إلا قاموا عن أنتن من جيفة ( البيهقي
"അല്ലാഹുവിനേയും റസൂലി(സ)നെയും സ്മരിക്കാതെ സംഗമിച്ചു പിരിഞ്ഞു പോകുന്ന സമൂഹം ശവത്തെക്കാള്‍ ദുര്‍ഗന്ദം വമിക്കുന്നതില്‍ നിന്നല്ലാതെ പിരിഞ്ഞു പോകുന്നില്ല"
പതിനേഴ്:സ്വലാത്ത് ചൊല്ലുന്ന മജ് ലിസ് ഖിയാമത്ത് നാളില്‍ നഷ്ടമാവുകയില്ല
فعن أبي هريرة قال : قال رسول الله : ما جلس قوم مجلسا لم يذكروا الله فيه ولم يصلوا على نبيهم إلا كان عليهم ترة ـ أي حسرة وندامة ـ فإن شاء عذبهم وإن شاء غفر لهم ( الترمذي
"അല്ലാഹുവിനേയും റസൂലി(സ)നെയും സമരിക്കാത്ത സദസ്സ് അന്ത്യദിനത്തില്‍ നഷ്ടയമായിരിക്കും അല്ലാഹു അവരേ സിക്ഷിക്കുകയോ മാപ്പ് നല്‍കുകയോ ചെയ്യാം"
പതിനെട്ട്:സ്വലാത്ത് നരക മോചാനത്തിന്‍ കാരണമാകും
പത്തൊമ്പത്:കാപട്യത്തില്‍ നിന്നും മോചനം
ഇരുപത്:ശുഹദാക്കളുടെ കൂടെ താമസം
فعن أنس بن مالك قال : قال رسول الله : من صلى علي صلاة واحدة صلى الله عليه عشرا ومن صلى علي عشرا صلى الله عليه مائة ، ومن صلى علي مائة كتب الله بين عينيه براءة من النفاق وبراءة من النار، وأسكنه الله يوم القيامة مع الشهداء ( الطبراني .
"എന്‍റെമേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ പത്ത് സ്വലാത്ത് അല്ലാഹു ചൊല്ലും പത്ത് സ്വലാത്ത് ചൊല്ലിയാല്‍ നൂര്‍ സ്വലാത്ത് അല്ലാഹു ചൊല്ലും നൂര്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന്‍റെ കര്ണപുടങ്ങളുടെ ഇടയില്‍ കാപട്യത്തില്‍ നിന്നും നരകത്തില്‍ നിന്നും മോചനം രേഖപ്പെടുത്തും അന്ത്യദിനത്തില്‍ ശുഹദാക്കളുടെ കൂടെഅവനെ താമസിപ്പിക്കും"
ഇരുപത്തി ഒന്ന്:ദാരിദ്യ്രവും ജീവിതപ്രയാസവും ഉണ്ടാകില്ല
فعن سمرة قال : قال رسول الله : كثرة الذكر والصلاة علي تنفي الفقر ( أبو نعيم
"എന്നെ സ്മരിക്കലും എനിക്ക് സ്വലാത്ത് ചൊല്ലലും ദാരിദ്ര്യം ഇല്ലാതാക്കും"
ഇരുപത്തിരണ്ട്:സ്വലാത്ത് ഭൌതികവും അഭൌതികവുമായ എന്തുകാര്യത്തിനും മതിയായതാണ്
ഇരുപത്തി മൂന്ന്:അല്ലാഹുവിന്‍റെ പ്രവാചകന്‍റെ സാക്ഷിത്വം കിട്ടും
عن أبي بن كعب قال : قلت : يا رسول الله إني أكثر الصلاة ـ الدعاء ـ فكم أجعل لك من صلاتي ـ دعائي ـ ؟ قال : ما شئت ، قال : قلت : الربع ؟ قال : ما شئت ، و إن زدت فهو خير لك . قلت : النصف ؟ قال : ما شئت ، وإن زدت ، فهو خير لك . قلت : الثلثين ؟ قال : ما شئت ، و إن زدت ، فهو خير لك . قال : أجعل لك صلاتي كلها ؟ قال : إذا تكفى همك ، و يغفر لك ذنبك( الترمذي ، و قال : حسن صحيح .
"ഖഅ്ബ്(റ)നബി(സ)യോട് ചോദിച്ചു അല്ലാഹുവിന്‍റെ റസൂലേ...ഞാന്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലാന്‍ ആഗ്രഹിക്കുന്നു എത്രയാണ് ഞാന്‍ ചൊല്ലേണ്ടത്?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം ഖഅ്ബ്(റ) ചോദിച്ചു നാലിലോന്ന്‍ ചൊല്ലട്ടെ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് ഖഅ്ബ്(റ) ചോദിച്ചു പകുതിയാക്കിയാലോ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് ഖഅ്ബ്(റ)ചോദിച്ചു മൂന്നില്‍ രണ്ടുഭാഗമായാലോ?നബി(സ)പറഞ്ഞു നിന്‍റെ ഇഷ്ടം കൂടുതല്‍ ചൊല്ലിയാല്‍ നിനക്ക് നല്ലതാണ് അപ്പോള്‍ ഖഅ്ബ്(റ)പറഞ്ഞു എന്നാല്‍ ഞാന്‍ മുഴുവന്‍ സമയവും സ്വലാത്ത് ചൊല്ലാന്‍ ആഗ്രഹിക്കുന്നു നബി(സ)പറഞ്ഞു എന്നാല്‍ നിന്‍റെ മുഷിപ്പ് നീങ്ങുകയും ദോശം പൊറുക്കപ്പെടുകയും ചെയ്യും"
عن أبي هريرة قال قال رسول الله : ما من عبد يسلم علي عند قبري إلا وكل الله به ملكا يبلغني وكفي أمر آخرته ودنياه وكنت له شهيدا وشفيعا يوم القيامة ( البيهقي
"നബി(സ)പറഞ്ഞു:ഒരടിമ എന്‍റെ ഖബ്റിന് അരികില്‍ വന്ന് സലാം പറഞ്ഞാല്‍ ആ സലാം ഒരു മലക്ക് എനിക്കെത്തിക്കും അവന്‍റെ ദുനിയാവിലേയും ആഖിറത്തിലെയും കാര്യത്തിന്ന്‍ അതുമതി അന്ത്യദിനത്തില്‍ ഞാനവന്ന്‍ സാക്ഷിയും ശുപാര്‍ശകനുമാകും"
ഇരുപത്തി നാല്‍:നന്മ അവനെ സ്പര്‍ശിക്കും
فعن أبي هريرة قال : قال : من قرأ القرآن ، وحمد الرب ، وصلى على النبي صلى الله عليه وسلم ، ويستغفر ربه ، فقد طلب الخير مكانه ( البيهقي
"ആരങ്കിലും ഖുര്‍ആന്‍ ഓതുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെമേല്‍ സ്വലാത്തും സലാമും ചൊല്ലുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും ചെയ്‌താല്‍ അവന്‍ നന്മയെയാണ് ആഗ്രഹിച്ചത്"
ഇരുപത്തി അഞ്ച്:സ്വലാത്ത് നബി(സ)ക്ക് വെളിവാക്കപ്പെടും
فعن أوس بن أوس عن النبي قال : إن من أفضل أيامكم يوم الجمعة فيه خلق آدم عليه السلام وفيه قبض وفيه النفخة وفيه الصعقة فأكثروا علي من الصلاة فإن صلاتكم معروضة علي قالوا يا رسول الله وكيف تعرض صلاتنا عليك وقد أرمت ـ بليت ـ قال : إن الله عز وجل قد حرم على الأرض أن تأكل أجساد الأنبياء عليهم السلام
"നിങ്ങളുടെ ദിവസങ്ങളില്‍ ഏററവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച ദിവസമാണ് അന്ന് കൂടുതല്‍ സ്വലാത്ത് ചൊല്ലുക കാരണം സ്വലാത്ത് എനിക്ക് വെളിവാക്കപ്പെടും സ്വഹാബികള്‍ ചോദിച്ചു എങ്ങിനെയാണ്‌ നബിയേ ഞങ്ങളുടെ സ്വലാത്ത് വെളിവാക്കപ്പെടുക അങ്ങ് നശിചിട്ടുണ്ടാകില്ലേ നബി(സ)പറഞ്ഞു (ഇല്ല)അമ്പിയാക്കളുടെ ശരീരം ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു"
ഇരുപത്തി ആറ്:സ്വലാത്ത് ചോല്ലുന്നവരുടെ നാമം നബി(സ)യോട് പറയപ്പെടും
وعن عمار بن ياسر يقول قال رسول الله : إن الله وكل بقبري ملكا أعطاه أسماع الخلائق فلا يصلي علي أحد إلى يوم القيامة إلا أبلغني باسمه واسم أبيه هذا فلان بن فلان قد صلى عليك ( البزار )
"നബി(സ)പറയുന്നു:സ്രഷ്ടികളുടെ ശബ്ദം കേള്‍കുന്ന ഒരു മലക്കിനെ എന്‍റെ ഖബറിന്ന്‍ അരികില്‍ ഏല്‍പ്പിച്ചിട്ടുണ്ട് ഖിയാമത്ത് നാള്‍ വരെ എന്‍റെമേല്‍ സ്വലാത്ത് ചോല്ലുന്നവരുടെ സ്വലാത്ത് എനിക്ക് എത്തിച്ചുതരും അവരുടെ പേരും അവരുടെ പിതാവിന്‍റെ പേരും ഉണ്ടാകും"
ഇരുപത്തി ഏഴ്:നബി(സ)സലാം മടക്കും
فعن أبي هريرة أن رسول الله قال : ما من أحد يسلم على إلا رد الله على روحي حتى أرد عليه السلام ( أبو داود
"ആരെങ്കിലും എനിക്ക് സലാം പറഞ്ഞാല്‍ എന്‍റെ ആത്മാവിനെ അല്ലാഹു മടക്കിതരികയും ഞാനവന്ന്‍ സലാം മടക്കുകയും ചെയ്യും"
ഇരുപത്തി എട്ട്:ദുആക്ക് ഉത്തരം നല്‍കപ്പെടാന്‍ കാരണമാകും
عن عبدالله بن مسعود قال : إذا أراد أحدكم أن يسأل فليبدأ بالمدح والثناء على الله بما هو أهله ثم ليصل على النبي صلى الله عليه وسلم ثم ليسأل بعد فإنه أجدر أن ينجح (الطبراني
നിങ്ങളില്‍ ആരങ്കിലും അല്ലാഹുവിനോട് വല്ലതും ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലാഹുവിനെ പ്രശംസിക്കുകയും നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യുക കാരണം അത് ഉത്തരം കിട്ടാന്‍ ഏററവും ബന്ധപ്പെട്ടതാണ്"
ഇരുപത്തിഒമ്പത്:സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ ദുആ തടഞ്ഞു വെക്കും
عن علي قال : قال رسول الله : الدعاء محجوب عن الله حتى يصلى على محمد وعلى آل محمد ( البيهقي
:നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ ദുആയെ അല്ലാഹുവിനെ തൊട്ട് തടയപ്പെടും"
മുപ്പത്:സ്വലാത്ത് പാവപ്പെട്ടവന്‍റെ ധര്‍മ്മമാണ്
عن أبي سعيد الخدري عن رسول الله قال :أيما رجل مسلم لم يكن عنده صدقة فليقل في دعائه : اللهم صل على محمد عبدك ورسولك وصل على المؤمنين والمؤمنات والمسلمين والمسلمات فإنها زكاة ( ابن حبان
"സ്വദഖ കൊടുക്കാന്‍ കഴിയാത്തവന്‍ അവന്‍റെ ദുആയില്‍ اللهم صل على محمد عبدك ورسولك وصل على المؤمنين والمؤمنات والمسلمين والمسلمات എന്ന സ്വലാത്ത് ചൊല്ലുക കാരണം അത് ധര്‍മ്മമാണ്"
മുപ്പത്തി ഒന്ന്:ഭൌതികവും അഭൌതികവുമായ നൂര്‍ കാര്യം കരസ്ഥമാകും
മുപ്പത്തി രണ്ട്:സ്വലാത്ത് രേഖപ്പെടുത്തിയ വെള്ളപേപ്പര്‍ നബി(സ)യുടെ അടുത്ത് സൂക്ഷിക്കപ്പെടും
عن أنس بن مالك قال قال النبي إن اقربكم مني يوم القيامة في كل موطن أكثركم علي صلاة في الدنيا من صلى علي في يوم الجمعة وليلة الجمعة مائة مرة قضى الله له مائة حاجة سبعين من حوائج الآخرة وثلاثين من حوائج الدنيا ثم يوكل الله بذلك ملكا يدخله في قبري كما يدخل عليكم الهدايا يخبرني من صلى علي باسمه ونسبه الى عشيرته فأثبته عندي في صحيفة بيضاء ( البيهقي
"നബി(സ)പറഞ്ഞു ദുനയാവില്‍ വെച്ച് കൂടുതല്‍ സ്വലാത്ത് ചൊല്ലുന്നവര്‍ എന്നൊട് ഏററവും അടുത്തവരാകും ,വെള്ളിയാഴ്ച രാവും പകലും നൂര്‍ പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍ നൂര്‍ ആവശ്യം വീടപ്പെടും അന്ത്യദിനത്തിലെ എഴുപതും ഈ ലോകത്തെ മുപ്പതും ആവശ്യങ്ങള്‍ കരസ്ഥമാകും പിന്നെ ഈ സ്വലാത്തുമായി ഒരുമലക്കിനെ ഏല്‍പ്പിക്കുകയും സ്വലാത്ത് ചൊല്ലിയവന്‍റെ പേരും അവന്‍റെ കുടുബക്കാരുടെ പേരും എഴുതി അത് എന്‍റെ ടുത്ത് സൂക്ഷിക്കപ്പെടും"
മുപ്പത്തി മൂന്ന്:സ്വലാത്ത് ശരീരത്തിന്‍റെ സകാത്താണ്
عن أبي هريرة قال قال رسول الله : أكثروا الصلاة علي فإن الصلاة علي زكاة لكم ( أبو يعلى
"എന്‍റെമേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുക കാരണം അത് നിങ്ങള്‍ക്കുള്ള സകാതാണ്"
മുപ്പത്തിനാല്‍:സ്വലാത്ത് ചൊല്ലുന്നവന്‍ ലുബ്ദ്നാവുകയില്ല
عن حسين بن علي بن أبي طالب قال قال رسول الله :البخيل الذي من ذكرت عنده فلم يصل علي ( الترمذي
"നബി(സ)പറയുന്നു:ലുബ്ദന്‍.. അവന്‍റെ അരികില്‍ വെച്ച് എന്‍റെ നാമം പറയപ്പെട്ടിട്ട് സ്വലാത്ത് ചോല്ലാത്തവനാണ്"
മുപ്പത്തി അഞ്ച്:സ്വലാത്ത് ധാരാളം പ്രതിഫലം കിട്ടാന്‍ കാരണമാകും
عن علي : قال : قال رسول الله : من صلى علي صلاة كتب الله له قيراطا والقيراط مثل أحد ( عبد الرزاق
"എന്‍റെ മേല്‍ സ്വലാത്ത് ചോല്ലുന്നവന്ന്‍ ഉഹ്ദ് മലയോളമുള്ള"ഖിറാത്ത്"(പ്രതിഫലം)രേഖപ്പെടുത്തും"
മുപ്പത്തി ആറ്:സ്വിറാത്തുല്‍ മുസ്തഖീമില്‍ സ്വലാത്ത് സഹായിക്കും
عن عبدالرحمن بن سمرة قال : قال رسول الله :رأيت رجلا من أمتي يزحف على الصراط مرة ويجثو مرة ويتعلق مرة فجاءته صلاته علي فأخذت بيده فأقامته على الصراط حتى جاوز ( الطبراني
നബി(സ)പറഞ്ഞു:എന്‍റെ സമുദായത്തില്‍പ്പെട്ട ഒരാള്‍ സ്വിറാത്തുല്‍ മുസ്തഖീല്‍ പ്രയാസപ്പെടുകയാണ് അപ്പോള്‍ എന്‍റെ മേലില്‍ ചൊല്ലിയ സ്വലാത്ത് അവന്‍റെ കൈപിടിച്ചു രക്ഷപ്പെടുത്തി"
മുപ്പത്തി എഴ്:സ്വലാത്ത് പാപമോച്ചനത്തിന്‍ പ്രാര്‍ഥിക്കും
فعن عائشة قالت: قال رسول الله :ما من عبد يصلي علي صلاة إلا عرج بها ملك حتى يجيء بها وجه الرحمن عز وجل فيقول الله عز وجل اذهبوا بها إلى القبرعندي تستغفرلقائلها وتقر بها عينه ( الديلمي
വല്ല അടിമയും എന്‍റെ മേല്‍സ്വലാത്ത് ചൊല്ലിയാല്‍ അതുമായി ഒരുമലക്ക് അല്ലാഹുവിന്‍റെ അടുത്ത് ചെല്ലും അപ്പോള്‍ അല്ലാഹു പറയും എന്‍റെ ഖബറിന്‍റെ അടുത്തേക്ക് കൊണ്ടുപോകാന്‍ പറയും അങ്ങനെ ആസ്വലാത്ത് അവന്ന്‍ വേണ്ടി പൊറുക്കലിനെ തേടും അത് കാരണം അവന്‍റെ കണ്ണുകുളിര്‍മയാകും"
മുപ്പത്തിഎട്ട്:അല്ലാഹുവിന്‍റെ പൊരുത്തം കിട്ടും
:عن عائشة قالت : قال رسول الله : من سره أن يلقى الله عنه راضيا فليكثر الصلاة علي الجرجاني
"അല്ലാഹുവിനെ തൃപ്തിയോടെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്‍റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലട്ടെ"
മുപ്പത്തി ഒമ്പത്:അല്ലാഹുവിന്‍റെ അനുഗ്രഹം പൊതിയും
عن أنس عن النبي قال : إن لله سيارة من الملائكة يطلبون حلق الذكر فإذا حفوا عليهم وأتوا بهم ثم بعثوا رائدهم إلى السماء إلى رب العزة تبارك وتعالى فيقولون ربنا أتينا على عباد من عبادك يعظمون آلائك ويتلون كتابك ويصلون على نبيك محمد صلى الله عليه وسلم ويسألونك لآخرتهم ودنياهم فيقول تبارك وتعالى غشوهم رحمتي فيقولون يا رب إن فيهم فلانا الخطاء إنما اعتنقهم اعتناقا فيقول تبارك وتعالى غشوهم رحمتي فهم الجلساء لا يشقى بهم جليسهم ( البزار
"അല്ലാഹുവിന്‍ സഞ്ചാരികളായ ചില മലക്കുകളുണ്ട് അവര്‍ ദിക് റിന്‍റെ മജ് ലിസ് തേടി നടക്കും ആ മജ് ലിസിനെ അവര്‍ പൊതിയും ആവരുടെ നേതാവ് അല്ലാഹുവിനോട് പറയും അല്ലാഹുവേ നിന്നെ പ്രശംസിക്കുകയും നിന്‍റെ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്ന ഒരു വിഭാഗത്തെ ഞങ്ങള്‍ കണ്ടു അവര്‍ നിന്നോട് ദുനിയാവും ആഖിറവും ചോദിക്കുന്നു അപ്പോള്‍ അല്ലാഹു പറയും എന്‍റെ റഹ്മത്ത് കൊണ്ട് വരെ പൊതിയൂ അപ്പോള്‍ മലക്ക് പറയും അവരെ കൂട്ടത്തില്‍ ഒരു മോഷക്കാരനുണ്ട് അപ്പോള്‍ അല്ലാഹു പറയും എല്ലാവരേയും എന്‍റെ റഹ്മത്ത് കൊണ്ട് പൊതിയൂ നല്ലവരോട് കൂടെ ഇരിക്കുന്നവന്‍ പരാജയപ്പെടില്ല"
നാല്പത്:അടിമ മോചന പ്രതിഫലം
عن أبي بكر الصديق قال : الصلاة على النبي صلى الله عليه وسلم أمحق للخطايا من الماء للنار والسلام على النبي صلى الله عليه وسلم أفضل من عتق الرقاب وحب رسول الله أفضل من ضرب السيف في سبيل الله عز وجل ( الأصفهاني
അബുബക്കര്‍സ്വിദ്ദീഖ്(റ)പറഞ്ഞു "വെള്ളം തീയെകേടുത്തുന്നതിനേക്കാള്‍ സ്വലാത്ത് പാപത്തെ നീക്കി കലയും "സലാം"അടിമ മോചനത്തേക്കാള്‍ ശ്രേഷ്ടമായതാണ് പ്രവാചക സ്നേഹം ഇസ്ലാമിക മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനേക്കാള്‍ ഗുണകരമാണ്"
നാല്പത്തി ഒന്ന്:മരണനേരം സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത നല്‍കപ്പെടും
فعن أنس رضي الله عنه قال قال رسول الله : من صلى علي في يوم ألف مرة لم يمت حتى يرى مقعده من الجنة( أبو حفص بن شاهين
"ഒരാള്‍ ഒരു ദിവസം ആയിരം വട്ടം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ സ്വര്‍ഗത്തില്‍ അവന്‍റെ സ്ഥലം കണ്ടല്ലാതെ മരണപ്പെടുകയില്ല"
നാലപത്തി രണ്ട്:സ്വലാത്ത് ചോല്ലുന്നവന്നും അവന്‍റെ മക്കള്‍ക്കും ഗുണം കിട്ടും
فعن حذيفة قال : إن صلاة رسول الله صلى الله عليه وسلم لتدرك الرجل وولده وولد ولد ( أحمد
"നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അവന്നും അവന്‍റെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും ഗുണം കിട്ടും"
നാല്പത്തി മൂന്ന്:സുവര്‍ണ്ണ പേനകൊണ്ട് രേഖപ്പെടുത്തും
قال رسول الله : إن لله عز وجل ملائكة في الأرض خلقوا من النور لا يهبطون إلا ليلة الجمعة ويوم الجمعة بأيديهم أقلام من ذهب وداوة من فضة وقراطيس من نور لا يكتبون إلا الصلاة على النبي صلى الله عليه وسلم ( الديلمي
"അല്ലാഹുവിന്ന്‍ പ്രകാശത്താല്‍ സ്ര്ഷ്ടിക്കപ്പെട്ട ചില മലക്കുകള്‍ ഉണ്ട് വെള്ളിയാഴ്ച രാവും പകലും മാത്രമേ അവര്‍ ഭൂമിയിലേക്ക് വരൂ അവരുടെ കയ്യില്‍ സ്വര്‍ണത്തിനാലുള്ള പേനയും വെള്ളിയാലുള്ള മഷിയും പ്രഭാ പൂരിതമായപേപ്പറും ഉണ്ട് അതില്‍ നബി(സ)യുടെ മേലിലുള്ള സ്വലാത്ത് മാത്രമേ രേഖപ്പെടുത്തുകയുള്ളു"
നാല്പത്തി നാല്‍:അര്ശിന്‍റെ തണല്‍ നല്‍കപ്പെടും
عن أنس قال : قال رسول الله : ثلاث تحت ظل العرش يوم القيامة يوم لا ظل إلا ظله من فرج عن مكروب من أمتي وأحيا سنتي وأكثر الصلاة علي (الديلمي
"അര്ശിന്‍റെ തണല്‍ കിട്ടുന്ന മൂന്ന് വിഭാഗം ഉണ്ട് ഒന്ന്‍ എന്‍റെ സമുദായത്തില്‍ വെശമിക്കുന്നവരുടെ വെഷമം തീര്‍ത്ത് കൊടുക്കുന്നവന്‍ രണ്ട് എന്‍റെസുന്നത്ത് ജീവസുറ്റതാകുന്നവന്‍ മൂന്ന് എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുന്നവന്‍ "
നാലപത്തി അഞ്ച്:ഹൃദയം ശുദ്ധമാക്കും
: بكل شيء طهارة و غسل وطهارة قلوب المؤمنين من الصدأ الصلاة علي
"എല്ലാത്തിനും സംസ്കരിക്കുന്നതും ശുദ്ധിയാക്കുന്നതുമുണ്ട് വിശ്വാസിയുടെ ഹൃദയം ശുദ്ധിയാക്കുന്നത് എന്‍റെ മേലിലുള്ള സ്വലാത്താണ്"
നാലപത്തി ആറ്:ഇസ്ലാമിക മാര്‍ഗത്തിലുള്ള സമരത്തേക്കാള്‍ പ്രതിഫലം
عن عبد الله بن جراد قال : قال رسول الله : حجوا الفرائض فإنها أعظم أجراً من عشرين غزوة في سبيل الله عز وجل فإن الصلاة علي تعدل ذا كله ( الديلمي
"നിങ്ങള്‍ ഹജ്ജ് ചെയ്യു കാരണം ഇരുപത് യുദ്ധത്തേക്കാള്‍ പ്രതിഫലാര്‍ഹമാണ് എന്നാല്‍ എന്‍റെ മേളിലുള്ള സ്വലാത്ത് അതിനേക്കാള്‍ ഇരട്ടി പ്രതിഫലമുള്ളതാണ്"
നാലപത്തി ഏഴ്:മറന്നത് ഓര്‍മ്മ വരാന്‍ കാരണമാകും
فعن أنس بن مالك رضي الله عنه قال قال رسول الله : إذا نسيتم شيئا فصلوا علي تذكروه إن شاء الله ( أبو موسى المديني
":നബി(സ)പറഞ്ഞു നിങ്ങള്‍ വല്ലതും മറന്നാല്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക കാരണം അല്ലാഹു ഉദ്ദേശിച്ചാല്‍ അത് ഓര്‍മ്മവരും"
നാലപത്തി എട്ട്: സംസാരത്തില്‍ ബറക്കത്തുണ്ടാവാന്‍
عن أبي هريرة قال : قال رسول الله : كل أمر ذي بال لا يبدأ فيه بحمد الله والصلاة علي فهو أقطع أبتر ممحوق من كل بركة
ابن منده )
"ഹംദ് കൊണ്ടും സ്വലാത്ത് കൊണ്ടും തുടങ്ങാത്ത ഏതുകാര്യത്തിലും ബറകത്ത് ഉണ്ടാകില്ല"
നാലപത്തി ഒമ്പത്:എണ്പത് കൊല്ലത്തെ പാപം പൊറുക്കും
عن أبي هريرة قال : قال رسول الله : الصلاة علي نور على الصراط ومن صلى علي يوم الجمعة ثمانين مرة غفر له ذنوب ثمانين عاماً
"എന്‍റെ മേളിലുള്ള സ്വലാത്ത് സ്വിറാത്തുല്‍ മുസ്തഖീമില്‍ പ്രകാശമാകും വെള്ളിയാഴ്ച എണ്പത് വട്ടം സ്വലാത്ത് ചൊല്ലിയാല്‍ എണ്പത് കൊല്ലത്തെ പാപം പൊറുക്കും"
അന്‍പത്:സ്വീകരിക്കും
قال أبو سليمان الداراني الصلاة على النبي مقبولة ( النميري
"നബി(സ)യുടെ മേളിലുള്ള സ്വലാത്ത് സ്വീകരിക്കപ്പെടുന്നത് മാത്രം"
ഇമാം സുയൂത്വി(റ)പറയുന്നു:قال السيوطي : كثرة الصلاة على النبي صلى الله عليه و سلم تكثر الأرزق و البركات ، و تقضى الحوائج ، و تكشف الهموم و الغموم و الكروب كلها بالمشاهدة و التجربة بين السلف و الخلف
"നബി(സ)യുടെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലല്‍ ഭക്ഷണവര്‍ദ്ധനവിന്നും ബറകത്തിനും ആവശ്യംവിടാനും ടെന്ഷനുകളും മുഷിപ്പും നീങ്ങാനും കാരണമാകും മുന്‍ഗാമികളുടെ അനുഭവം അതായിരുന്നു
ഇമാം സയ്യിദ് ബകരി(റ)പറയുന്നു:قال السيد البكري : وللصلاة عليه صلى الله عليه وسلم فوائد لا تحصى منها أنها تجلو القلب من الظلمة وتغني عن الشيخ وتكون سببا للوصول وتكثر الرزق وأن من أكثر منها حرم الله جسده على النار
"സ്വലാത്തിന്ന്‍ ധാരാളം ഫലങ്ങളുണ്ട് ആന്ധകാരത്തില്‍ നിന്ന്‍ ഹൃദയത്തെ സംസ്കരിക്കും "ഷെയ്ഖ്‌നെതോട്ട് ആവശ്യം തീരും അല്ലാഹുവിലേക്ക് ചേരാന്‍ കഴിയും ഭക്ഷണ വര്‍ദ്ധനവ് ഉണ്ടാകും നരകത്തെ തൊട്ട് അവന്‍റെ ശരീരത്തെ ഹറാമാക്കും"

തഖ്‌വ"അതായത് സൂക്ഷമതhttp://sunnisonkal.blogspot.com









تقوي الاله مدار كل سعادة                       وتباع أهوا رأس شر حبائلا
അല്ലാഹുവിന്ന്‍ തഖ്‌വചെയ്യല്‍(സൂക്ഷിക്കല്‍)എല്ലാ വിജയത്തിന്‍റെയും അടിസ്ഥാനമാണ്"
ശരീരത്തിന്‍റെ ഇച്ചക്ക് വഴിപ്പെടല്‍ പൈശാചികമായ എല്ലാ തിന്മയും ഹെഡാണ്"htt


പാടത്ത് ഒരുമിച്ചു കൂടിയിരുന്നു സ്വലാത്ത് ചൊല്ലാമോ??

p:
പാടത് ഒരുമിച്ചു കൂടി നടത്തുന്ന സ്വലതിനെ വിമര്‍ശിക്കുന്നവരോട് ഒരു ചോദ്യം,,, നിങ്ങളുടെ നേതാക്കന്മാര്‍ പാടത്ത് നടത്തുന്ന സല്വേഷനും, മുജാഹിദ് സമ്മേളനവും, മത പ്രസംഗവും അവിടെ വെച്ച് ചൊല്ലാറുള്ള ഖുര്‍ആന്‍ ആയതുകളും ബിദ്'അതാണോ??? അതിനു എത്രമാത്രം പരമനികത ഉണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ???

നാം പരമമായി അള്ളാഹുവിന് അര്പ്പിക്കുന്ന സുജൂദ് അടങ്ങിയ നിസ്കാരത്തിനും അറബിയില് “സ്വലാത്ത്” എന്ന പദമാണ് ഉപയോഗിച്ചത്, അത് കൊണ്ട് റസൂല്(സ) ക്ക് സ്വലാത്ത് അര്പ്പിക്കുക എന്ന് പറയുമ്പോള് അത് നിസ്കാരം എന്ന അര്ത്ഥം വരുന്ന സ്വലാത്ത് ആവുന്നില്ല.. അതിനെ പ്രത്യേക അര്ത്ഥവും ഇല്ല. സ്വലാത്ത് എന്ന് പറഞ്ഞാല് റസൂല്(സ) ക്ക് അള്ളാഹുവിന്റെ സ്വലാത്ത് കിട്ടാന് അല്ലാഹുവിനോട് ദുആ ഇരക്കുക.... പിന്നെ നബി(സ)യെ പുകഴ്ത്തുന്നത് ഇസ്ലാം ആണ്. അതിനെ പ്രേരിപ്പിചിട്ടുണ്ടല്ലോ? പിന്നെ ഇത് ഇസ്ലാമിലെ കൂട്ടിചെര്ക്കലാണ് എന്ന് ഞാന് കരുതുന്നില്ല. അത് കൊണ്ട് ഇത് നരകത്തിലേക്ക് എന്ന് പറഞ്ഞാല് "സോറി"...നരകവും സ്വര്ഗ്ഗവും അല്ലാഹുവിനു തന്നെ അറിയാം... സ്വലാത്ത് മജ്ലിസ് ദീനില്‍ പുതുതായി ഉള്ള കാര്യമൊന്നുമല്ല.. അത് പാടതായാലും വീടിലയാലും പള്ളിയിലായാലും സ്വലാത്ത് മജ്ലിസ് തന്നെയാണ്.. .. അതില് ഉള്ക്കൊള്ളുന്ന കാര്യത്തെക്കുറിച്ചാണ് നമ്മള് ഇവിടെ ചര്ച്ച ചെയ്യുന്നത്....
സ്വലാത്ത് എത്ര കണ്ട് വര്ദ്ധിപ്പിക്കുന്നുവോ അത്ര കണ്ട് പരലോകത്തും ഇഹലോകത്തും രക്ഷ കിട്ടുമെന്ന് റസൂല്(സ) പറയുന്നു....

സ്വലാത്ത് എന്ന വാക്കിന് ഒരു പ്രത്യേക അര്ത്ഥം ഇതു വരെ കല്പ്പിക്കപ്പെട്ടിട്ടില്ല... റസൂല്(സ)ക്കും ആലിനും സലാമും സ്വലാത്തും കിട്ടാന് അള്ളാവിനോട് ദുആ ഇരക്കുക എന്നതാണ് സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്...

അത് ഇന്ന രീതിയില് മാത്രമെ ചൊല്ലാവൂ എന്ന് റസൂല് പഠിപ്പിച്ചിട്ടില്ല..... ഇന്ന സ്ഥലത്ത് നിന്ന് മാത്രമേ ചൊല്ലാവൂ എന്നും ഇസ്ലാം നിഷ്കര്‍ഷിച്ചിട്ടില്ല......

മുത്ത് നബി (സ) കാണിക്കാത്ത എന്ത് പുതുതായി ചെയ്താലും അത് ശിര്ക്കാണെന്ന് പറയുന്ന കുറച്ച് ചോദ്യങ്ങള് :

റസൂല്‍ (സ) എത്ര തവണ മുജാഹിദ് സമ്മേളനം പാടത്ത് വെച്ച് നടത്തി??
റസൂല്(സ) നടത്തിയ യത്തീം ഖാനയുടെ പേര്.?
റസൂല്(സ) നടത്തിയ ഒരു അറബിക് കോളേജിന്റെ പേര്..?
റസൂല്(സ) നുബുവ്വത്തിന് ശേഷം എത്ര വാര്ഷിക സമ്മേളനം നടത്തി..?
റസൂല്(സ) യുടെ പള്ളിയില് പോയ ഏതെങ്കിലും ഭാര്യയുടെ പേര്.?
റസൂല്(സ) നുബുവ്വത്തിന്റെ കാലയളവില് ഏതെങ്കിലും ജിന്ന് ചികിത്സാ കേന്ദ്രം തുടങ്ങിയോ..?
റസൂല്(സ) എത്ര ഖുര്;ആന് കോപ്പികള് ഇറക്കി / എപ്പോഴെങ്കിലും പറഞ്ഞോ ഖുര്;ആന് മുസ്;ഹഫ് രൂപത്തില് ആക്കാന്
റസൂല്(സ) / ദീന് പ്രചരിപ്പിച്ച ഏതെങ്കിലും സ്വഹാബാക്കള് ഖുതുബ എത്ര ഭാഷയില് പറഞ്ഞു..
റസൂല്(സ) ഖുര്;ആന് ഓതിക്കൊടുത്ത് ഇത് അറബിയിലാണ് അത് കൊണ്ട് നിങ്ങള് അതിന്റെ അര്ത്ഥം മനസ്സിലാക്കിയാല് മതി എന്ന് പറഞ്ഞോ അതോ വ്യാഖ്യാനത്തില് കൂടി പറഞ്ഞു കൊടുത്തോ...??
റസൂല്(സ) കാലത്ത് എല്ലാ നാട്ടിലും പ്രചരിച്ച ഖുര്;ആന് പരിഭാഷ ഇറങ്ങിയത് എത്രാം നൂറ്റാണ്ടില്.?
റസൂല്(സ) എടുത്ത പള്ളികളില് (ശ്രമ ദാനമായിട്ടല്ലാതെ) എത്രയെണ്ണം പിരിവെടുത്ത് നടത്തി..??
റസൂല്(സ) യുടെ സ്വഹാബാക്കളില് എത്ര ആള് ശമ്പളം വാങ്ങി ഖത്തീബുമാരായി പണി എടുത്തു..?

ചോദിക്കാന് ഒരുപാടുണ്ട്......

ബിദ്;അത്ത് എന്താണെന്നും, എന്താണ് ബിദ്;അത്ത് ആവുകയെന്നും മനസ്സിലാക്കൂ.....

എന്താണ് ബിദ്'അത് എന്നും എന്തൊക്കെ ചെയ്താല് ബിദ്'അത് ആകുമെന്നും അറിവില്ലാത്തതാണ് നിങ്ങള്ക് പറ്റിയ തെറ്റ്;

ബിദ്'അതിനെ രണ്ടായി വിഭജിക്കുക എന്നതാണ് പണ്ഡിത ഭാശ്യം...

ഒന്ന്, ബിദ്'അതെ ഹസ്നത് (നല്ല ബിദ്'അത്)
രണ്ട്, ബിദ്'അതെ സിയാഹ് (മോശം ബിദ്'അത്)

ഇമാം ഷാഫി'ഇ ര.അ പറയുന്നു,, പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം.. ഒന്ന്, കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ രേഖകള്ക്ക് നിരക്കാത്തത്. രണ്ട്, ഈ പറഞ്ഞ രേഖകളില് ഒന്നിനും വിരുധമാകാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്. ഇവ ആക്ഷേപാര്ഹാമാല്ലാത്ത (നല്ല) ബിദ്'അതാകുന്നു ... (ഫതാവ സുയുത്വി 1 / 192 )....
ഇനി സ്വലാത്ത് ദിക്ര്‍കളുടെയും മജ്ളിസിന്റെയും മഹത്വം;; 
അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്റെ പേരില് ആരും സലാം ചൊല്ലുകയില്ല, എന്റെ റൂഹ് എനിക്ക് അള്ളാഹു മടക്കി തരികയും ഞാന് സലാം മടക്കുകകയും ചെയ്തിട്ടല്ലാതെ (അബൂദാവൂദ്).

അലി(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില് ലുബ്ധന്. (തനിക്ക് നിര്ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാധ്യത നിറവേറ്റാത്തത് മൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള് പലതും അവന് കിട്ടാതെ വരും) (തിര്മിദി)

അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ!(നിന്ദ്യനും നിസ്സാരനുമാവട്ടെ) (തിര്മിദി)

ദിക് ര് ചൊല്ലുന്നതിന്റെ മഹാത്മ്യം വിളിച്ചോതുന്ന ഒരു ഹദീസ് :

അബൂസ് ഈദില്(റ)യില് നിന്ന് നിവേദനം : ഒരിക്കല് മുആവിയ(റ) പള്ളിയിലെ “സദസ്സില്” ചെന്ന് നിങ്ങള് എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അവര് പറഞ്ഞു, അള്ളാഹുവിനെ സ്മരിച്ച് കൊണ്ടാണ് ഞങ്ങള് ഇരിക്കുന്നത്. മുആവിയ(റ) ചോദിച്ചു, അള്ളാഹുവാണ് അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരുന്നത്? അതിന് വേണ്ടി മാത്രമാണ് ഞങ്ങള് ഇവിടെ ഇരുന്നത്. മുആവിയ(റ) പറഞ്ഞു, നിങ്ങള്ക്ക് തെറ്റിദ്ധാരണയുള്ളത് കൊണ്ടല്ല ഞാന് സത്യം ചെയ്യുന്നത്, എന്റെ പദവിയിലുള്ള ആരും എന്നെക്കാള് കുറഞ്ഞ ഹദീസ് ഉച്ചരിച്ചിട്ടില്ല (ഞാന് അത്രയും സൂക്ഷമതയാണ് അക്കാര്യത്തില് കൈക്കൊണ്ടിട്ടുള്ളത്). ഒരിക്കല് അസ്വ്;ഹാബികളുടെ ഒരു സദസ്സില് റസൂല്(സ) പുറപ്പെട്ടു ചോദിച്ചു : നിങ്ങള് എന്തുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്? ഇസ്ലാമിലേക്ക് മാര്ഗ്ഗദര്ശനം ചെയ്യുകയും അത് കൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ചെയ്തതിന്റെ പേരില് അള്ളാഹുവിനെ സ്മരിച്ച് കൊണ്ടാണ് ഞങ്ങള് ഇവിടെ ഇരിക്കുന്നതെന്ന് അവര് മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു അള്ളാഹുവാണെ അതിന് വേണ്ടി മാത്രമാണോ നിങ്ങള് ഇവിടെ ഇരിക്കുന്നത്?നിങ്ങള് തെറ്റിദ്ധരിക്കുന്നത് കൊണ്ടല്ല ഞാന് സത്യം ചെയ്യുന്നത്, അള്ളാഹു നിങ്ങളെപ്പറ്റി മലക്കുകളോട് അഭിമാനപൂര്വ്വം സംസാരിക്കുന്നുണ്ടെന്ന് ജിബ്രീല്(അ) എന്നോട് പറഞ്ഞു (സ്വഹീഹ് മുസ്ലിം)

ഇവിടെ ദിക് റ് ചൊല്ലുന്നതിനെ മാത്രമല്ല ദിക് റിന്റെ മജ് ലിസും പുണ്യകരമാണെന്ന് വിവരിക്കപ്പെടുന്നു...

തുടങ്ങി ഒരുപാട് ഹദീസുകളും, ഒരുപാട്പണ്ഡിതന്മാരുടെ കിതാബുകളും സ്വലാത്തിന്റെ മഹത്വം വിവരിച്ച് കൊണ്ട് നമ്മുടെ മുമ്പിലുണ്ട്... പക്ഷെ ഇതിലൊന്നും സ്വലാത്തിന് ഇന്ന രൂപം മാത്രമാണെന്നും, ഇന്ന രൂപത്തില് മാത്രമാണ് സ്വലാത്ത് ചൊല്ലേണ്ടതെന്നും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സ്വലാത്ത് കഴിവതും പ്രോത്സാഹിപ്പിക്കാന് ആഹ്വാനവുമുണ്ട്..

ഇന്ന രീതിയില് മാത്രമാണ് സ്വലാത്ത് ചൊല്ലാന് പാടുള്ളൂ എന്ന് നബിയോ, സ്വഹാബത്തോ, അല്ലെങ്കില് ഏതെങ്കിലും ആധികാരികമായ പണ്ഡിതന്മാരോ പറഞ്ഞിട്ടുണ്ടോ.....??????
//sunnisonkal.blogspot.com

മൌലിദ് കഴിക്കൽ മുൻ‌പ് പതിവില്ലാത്തതാ


മൌലിദ് കഴിക്കൽ മുൻ‌പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ..
എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ

അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ..

തഴവ മുഹമ്മദ് കുഞ്ഞി മൌലവിയുടെ അൽ മവാഹിബുൽ ജലിയ്യ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള മുകളിൽ കൊടുത്ത നാലു വരി പൊക്കിപിടിച്ച് കൊണ്ട് മുജ-ജമാദികൾ പറയാറുണ്ട്.. ഇന്നും പറഞ്ഞു വരുന്നു. കണ്ടില്ലേ ! തഴവ ഉസ്താദ് പോലും പറയുന്നു. മൌലിദ് കഴിക്കൽ പുതിയതാക്കി ഉണ്ടാക്കിയ പരിപാടിയാണെന്ന്. എന്നാൽ സത്യമെന്താണെന്ന് ഈ വരികൾക്ക് ശേഷമുള്ള വരികൾ കൂടി വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. അതിനവർക്ക് സമയമില്ല.

തഴവ ഉസ്താദ് തുടർന്ന് പറയുന്നത് കൂടി നമുക്ക് നോക്കാം.. അതിങ്ങനെ

മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻ‌ധർമ്മിഷ്ഠ്നാ..
മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്‌യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ള തിബ്നുകസീർ താൻ പറയുന്നതായ്
മൌലിദ് കഴിക്കുന്നന്ന് ആ‍ടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
പാത്രങ്ങളിൽ അലുവായുമുണ്ടോരോതരം
ഉലമാക്കളനവധി ഹാജറുണ്ടന്ന്
അതുപോലെ സൂഫികൾ കൂടുമേ അതിൽ വന്ന്
പ്രത്യേകമായ് ഇവർക്കൊക്കെയും ബഹുമാനവും
നൽകുന്നതാ രാജാവ് പല സമ്മാനവും
മൌലിദ് ശരീഫോദുന്ന സമയം വന്ന്
ഇരിക്കുന്നതാ സദസിൽ മുളഫ്ഫറുമന്ന്
ചുരുക്കിപറഞ്ഞാൽ മൂന്നുലക്ഷം പൊന്നാ
പ്രതിവർഷവും മൌലിദ് കഴിക്കാനെന്നാ
ഇത് ‘അൽബിദായത്തുവന്നിഹായ’ യിൽ നോക്കണേ
ഒരുന്നൂറ്റിമുപ്പത്തേഴ് പതിമൂന്നാകണേ
നബിക്കുള്ള മൌലിദ് വീട്ടിലും ഓതേണ്ടതാ
അതിനാൽ ‘മുസ്വീബത്തൊക്കെയും’ നീങ്ങുന്നതാ
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുന്നതായ് കാണുന്നതാ
(1)ഹർഖും (2) വബ ഇവയൊക്കെയും കാക്കുന്നതാ
കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ
ഇത് പോലെ തന്നെ സുയൂഥി തന്റെ വസാഇലിൽ
പറയുന്നതാ നീ നോക്ക് ശർഹുശമാഇലിൽ

ചുരുക്കത്തിൽ തഴവ ഉസ്താദ് ഇവിടെ പറയുന്നത് മൌലിദ് കഴിക്കുന്നതിന്റെ ആവശ്യകതയാണ്. വിപുലമായ രൂപത്തിൽ മൌലിദ് സംഘടിപ്പിച്ച് തുടങ്ങിയ കാലഘട്ടത്തെ കുറിച്ചും അത് സംഘടിപ്പിച്ച മഹത്തുക്കളെകുറിച്ചുമാണ്

പ്രിയ സഹോദരങ്ങളേ, വഹാബി ജമാ‌അത്തുകർ തെറ്റിദ്ധരിപ്പിക്കാനായി വല്ല ഉദ്ദരണിയും കട്ടു മുറിച്ചും മൌലിദ് വരികളുടെ അർഥം ദുർവ്യാഖ്യാനിച്ചും എന്തിനേറേ ഖുർ‌ആനും ഹദീസും വളച്ചൊടിച്ചും നിങ്ങളിലേക്ക് വരുമ്പോൾ അതിന്റെ യാഥാർഥ്യം അറിവുള്ളവരോട് ചോദിച്ച് മനസിലാക്കുക.. നമ്മുടെ വിശ്വാസം തകരാറിലാവാതെ നോക്കുക.. വിശ്വ പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനം എല്ലാ മുസ്‌ലിംകളും ആഘോഷിക്കുന്നു നമുക്ക് അനുഗ്രഹങ്ങളിൽ നന്ദിയും സന്തോഷവും പ്രകടിപ്പീക്കാം. ആഹ്ലാദത്തോടെ വരവേൽക്കാം റബീഉൽ അവ്വലിനെ

ഏവർക്കും നബിദിനാശംസകൾ

തഴവ ഉസ്താദ് പറഞ്ഞത് ഇന്ന് കാണുന്ന രൂപത്തിലുള്ള ആഘോഷ പരിപാടികളെ കുറിച്ചാണ്.. അല്ലാതെ മൌലിദ് ഹിജ്ര 300 ശേഷം വന്നു എന്നല്ല..

നബിദിന യോഗത്തിന് ജനകീയ മാനം വന്നതാണ് കോയാ ഈ പറയപ്പെട്ട ഹിജ്ര 300 ഇന് ശേഷം.. അതിനര്ത്ഥം അതിനു മുംബ് റസൂൽ സ.അ ജനിച്ചതിന്റെ ഭാഗമായിക്കൊന്ദ് ആരും ആഘോഷിച്ചിട്ടില്ല എന്നല്ല..

وكان الذي أظهر الاحتفال بالمولد النبوي هو الملك المظفر، وهو ملك صالح سُنِّي، قال
الإمام الذهبي في ترجمته كما في سير أعلام النبلاء: (صَاحِبُ إِرْبِلَ، كُوْكْبُرِي بنُ عَلِيٍّ التُّرُكْمَانِيُّ السُّلْطَانُ الدَّيِّنُ، المَلِك المُعَظَّمُ، مُظَفَّر الدِّيْنِ، أَبُو سَعِيْدٍ كُوْكْبُرِي بن عَلِيِّ بن بكتكين بن مُحَمَّدٍ التُّرُكْمَانِيّ ... وَكَانَ مُحِبّاً لِلصَّدقَة، لَهُ كُلّ يَوْم قنَاطير خُبْز يُفرِّقهَا، وَيَكسو فِي العَامِ خلقاً وَيُعْطِيهُم دِيْنَاراً وَدِيْنَارَيْنِ، وَبَنَى أَرْبَع خَوَانك لِلزَّمْنَى وَالأَضرَّاء، وَكَانَ يَأْتيهِم كُلّ اثْنَيْنِ وَخَمِيْس، وَيَسْأَل كُلّ وَاحِد عَنْ حَالِه، وَيَتفقَّده، وَيُبَاسِطه، وَيَمزح مَعَهُ... وَكَانَ مُتَوَاضِعاً، خَيِّراً، سُنِّيّاً، يُحبّ الفُقَهَاء وَالمُحَدِّثِيْنَ،).

എന്നാൽ മൗലിദ്‌ യോഗത്തിന്ന് ജനകീയ മാനം വന്നത്‌ സുന്നിയും സ്വാലിഹുമായ മുളഫ്ഫർ രാജാവിന്റെ കാലഘട്ടത്തിലാൺ ബഹു:ഇമാം ദഹബി പറയുന്നു:മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു.

പിന്നെ ഈ മുലഫ്ഫർ രാജാവെന്താ മോശക്കാരനാണോ?? നിങ്ങൾ തന്നെ അങ്ങീകരിക്കുന്ന ശരഫാക്കപ്പെട്ട മുഫസ്സിർ എന്ന് നിങ്ങൾ വാഴ്ത്തുന്ന, നിങ്ങളുടെ ഷൈഖുൽ ഇസ്ലാം ഇബ്ൻ തയ്മ്മിയ്യയുടെ ശിഷ്യൻ ആയ മാഹാനായ ഇബ്ൻ കസീർ രഹ്മതുല്ലാഹി അലൈഹി തന്നെ പറയട്ടെ.. ആരാണ് ഈ നബിദിനാഘോഷം അതി ഗംഭീരമായി കഴിപ്പിച്ച ആ മഹാൻ ??

وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).

ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്‌)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട്‌ അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ്‌ കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട്‌ കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ.

Sunday 22 November 2015

ശാരീരികാലങ്കാരങ്ങള്‍ തെറ്റും ശരിയും



അലങ്കാരത്തിനും സൗന്ദര്യത്തിനും വേണ്ടി ഇന്നു സര്‍വ്വസാധാരണമായി ഉപയോഗിച്ചുവരുന്ന പല കൃത്രിമ അലങ്കാര വസ്തുക്കളുടെയും കര്‍മശാസ്ത്രം നാം മനസ്സിലാക്കിയേ തീരൂ. അല്ലായെങ്കില്‍ അത് നമ്മുടെ ജീവിത വിജയത്തെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും. നമ്മുടെ പല ആരാധനകളെയും അസാധുവാക്കിക്കളയും.
മുടി കറുപ്പിക്കല്‍
യുദ്ധാവശ്യത്തിനുവേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കല്‍ നിഷിദ്ധമാണ്. ഇബ്‌നു അബ്ബാസ് (റ) വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: (തലമുടിക്കും താടി രോമത്തിനും) കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാന കാലം ഉണ്ടാകും. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല (അബൂ ദാവൂദ്, ഹാകിം).
വെള്ളം ചേരുന്നതിനെ തടയുന്ന- ചായം എന്നോ അല്ലാത്തതെന്നോ ഇവിടെ വിത്യാസമില്ല- ഏതു വിധത്തിലുള്ള വസ്തുകൊണ്ട് കറുപ്പിക്കലും ഹറാമാണ്. വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ള ചായംകൊണ്ട് തലമുടിയോ മീശയോ താടിരോമമോ കറുപ്പിച്ചാല്‍ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറെ അപകടങ്ങള്‍ അതുമൂലം സംഭവിക്കുന്നു. അങ്ങനെ അനവധി നിഷിദ്ധകാര്യങ്ങള്‍ വന്നുചേരുന്നു:
അവന്റെ വുളൂ, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിര്‍ബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോള്‍ വലിയ അശുദ്ധി നിലനില്‍ക്കുന്നു. അതിനാല്‍, പള്ളിയില്‍ പ്രവേശിക്കല്‍ നിഷിദ്ധമാകുന്നു. പള്ളിയില്‍ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമുഅയോ ജമാഅത്തോ നിസ്‌കാരംപോലുമോ ലഭിക്കുന്നില്ല.
വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി കറുപ്പിക്കാവുന്നതാണ്. അവള്‍ അഴകും സൗന്ദര്യവും ഭര്‍ത്താവിന്റെ മുമ്പില്‍ പ്രകടമാക്കല്‍ അവന്റെ ആവശ്യമാണല്ലോ. ഇമാം ശിഹാബുദ്ധീന്‍ റംലി (റ) വും ഈ കാര്യം പ്രസ്താവിച്ചിട്ടുണ്ട് (ശര്‍വാനി: 9/375, ഇആനത്ത്: 2/331). വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവള്‍ മുടി കറുപ്പിച്ചതെങ്കില്‍ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്.
നരച്ച താടിരോമത്തിനും തലമുടിക്കും ചുകപ്പു വര്‍ണത്തിലുള്ള ചായംകൊടുക്കല്‍ സുന്നത്താണ്.  നരച്ച താടി രോമത്തിന് പലരും മൈലാഞ്ചിയണിയുന്നത് ഈ അടിസ്ഥാനത്തിലാണ്.
മൈലാഞ്ചിയിടല്‍
പുരുഷന്മാര്‍ അലങ്കാരത്തിനുവേണ്ടി കൈകാലുകളില്‍ മൈലാഞ്ചിയിടല്‍ നിഷിദ്ധമാണ്. എന്നാല്‍, രോഗം പോലുള്ള അനിവാര്യ കാരണങ്ങള്‍ക്കുവേണ്ടി അനുവദനീയമാകും. സ്ത്രീ ഭര്‍തൃമതിയെങ്കില്‍ കൈകാലുകളില്‍ മൈലാഞ്ചിയണിയല്‍ സുന്നത്തും ഭര്‍തൃമതിയല്ലെങ്കില്‍ കറാഹത്തുമാണ്. ഭര്‍തൃമതിയായ സ്ത്രീക്കുതന്നെ മൈലാഞ്ചികൊണ്ടുള്ള ചിത്രപ്പണിയും വിരല്‍ത്തലപ്പുകളില്‍മാത്രം കറുപ്പ് വര്‍ണം ചേര്‍ത്ത അലങ്കാരപ്പണിയും ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കിലും സുന്നത്തില്ല. മാത്രമല്ല, കറാഹത്തുമാണ്. ഭര്‍ത്താവിന്റെ സമ്മതമോ ഇഷ്ടമോ ഇല്ലാതെ ഭര്‍തൃമതി ഇപ്രകാരം അലങ്കരിക്കല്‍ നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ മരണംമൂലം ഇദ്ദ ഇരിക്കുന്നവര്‍ മൈലാഞ്ചിയണിയല്‍ ഹറാമാകുന്നു. പ്രായം തികയാത്ത ആണ്‍കുട്ടികള്‍ മൈലാഞ്ചിയിടുന്നത് തടയല്‍ രക്ഷാകര്‍ത്താവിനു നിര്‍ബന്ധമില്ല (തുഹ്ഫ, ശര്‍വാനി: 2/218, 4/59, 9/375).
താടി വടിക്കല്‍
പുരുഷന്‍ താടിരോമം വടിക്കല്‍ ഹറാമാണ് എന്ന് ഫതഹുല്‍ മുഈനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കറാഹത്താണെന്നാണ് പണ്ഡിതരില്‍ ചിലരുടെ പക്ഷം. തലമുടി, താടി രോമം എന്നിവയില്‍നിന്നു നരച്ച മുടി പറിക്കലും കറാഹത്താണ്. സ്ത്രീക്ക് താടി രോമം മുളച്ചാല്‍ അതു നീക്കം ചെയ്യാം. ചുണ്ടിന്റെ തെല്ല് വെളിവാക്കുംവിധം മീശവെട്ടല്‍ സുന്നത്താണ്. മീശ വടിക്കാതിരിക്കലാണ് സുന്നത്ത്.
പുരികം കത്രിക്കല്‍
സൗന്ദര്യവര്‍ദ്ധവിനുവേണ്ടി വെട്ടിയോ വടിച്ചോ പൂര്‍ണമായോ ഭാഗികമായോ പുരികം നീക്കുന്നത് നിഷിദ്ധമാണ്. പുരികം നീക്കുന്നവരെയും നീക്കിക്കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന്  പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (മുസ്‌ലിം: 2/205). എന്നാല്‍, വിവാഹിതയായ സ്ത്രീക്കു ഭര്‍ത്താവിന്റെ അനുമതിയോടെ സൗന്ദര്യവര്‍ദ്ധനവിനു വേണ്ടി പുരികങ്ങള്‍ വെട്ടി അലങ്കാരം നടത്താവുന്നതാണ് (ശര്‍വാനി: 2/128).  മുഖവിശാലതക്കും സൗന്ദര്യത്തിനുവേണ്ടി കഴനെറ്റിയുടെ അടുത്തുള്ള മൃതുലമായ രോമങ്ങള്‍ നീക്കുന്ന പതിവ് ചില സ്ത്രീകള്‍ക്കുണ്ട്. അറബ് നാടുകളിലാണത്രെ ഇത് കൂടുതലായി കാണപ്പെടുന്നത്. ഭര്‍തൃമതിക്കു മാത്രമേ ഇതും അനുവദനീയമാവൂ. അതുതന്നെ അയാളുടെ സമ്മതത്തോടെമാത്രം (ശര്‍വാനി: 2/128 കാണുക).
വെപ്പുമുടി അണിയല്‍
നജസായ മുടിയോ മനുഷ്യരുടെ മുടിയോ തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കല്‍ സ്ത്രീ പുരുഷ ഭേദന്യെ ഹറാമാണ്. സ്വന്തം തലയില്‍നിന്നു വേര്‍പ്പെട്ട മുടിതന്നെയായാലും അത് മുടിയോട് ചേര്‍ത്തുവെക്കാവുന്നതല്ല. കാരണം മനുഷ്യ മുടിക്ക് പ്രത്യേകം ആദരവുണ്ട്. അത് കുഴിച്ചുമൂടാനാണ് കല്‍പന. മനുഷ്യ മുടി വില്‍പന നടത്തല്‍ അനുവദനീയമല്ല. മനുഷ്യരുടെതല്ലാത്ത ശുദ്ധമായ മുടി അല്ലെങ്കില്‍ മുടിയോട് തുല്യമായ കൃത്രിമമായ മുടി ഭര്‍ത്താവിന്റെ അനുമതിയോടെ ഭാര്യക്ക് തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കാവുന്നതാണ് (ശര്‍വാനി: 2/128, ഇആനത്ത്: 2/33).
കഷണ്ടിത്തലയുള്ളവന്‍ വെപ്പു മുടി വെച്ച് അലങ്കാരം നടത്തുന്ന സമ്പ്രദായം ഇന്നു വ്യാപകമായിട്ടുണ്ട്. മനുഷ്യരുടെ മുടിയോ നജസായ മുടിയോ ആണ് വെപ്പുമുടി എങ്കില്‍ അതു നിഷിദ്ധമാണ്. മനുഷ്യരുടേതല്ലാത്ത ശുദ്ധമായ മുടിയോ മറ്റു ശുദ്ധമായ കൃത്രിമ മുടിയോ വെക്കുന്നവര്‍ തലയുടെ തൊലിയിലേക്ക് വെള്ളം ചേരുമോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കണം.
രണ്ടു രൂപത്തില്‍ വെപ്പു മുടി പിടിപ്പിക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇഷ്ടാനുസരണം തലയില്‍നിന്നെടുത്തുമാറ്റാന്‍ പറ്റുന്ന വിധവും പറ്റാത്ത വിധവും. എടുത്തുമാറ്റാന്‍ സാധിക്കുന്നതാണെങ്കില്‍ കുളിക്കുമ്പോള്‍ എടുത്തുമാറ്റുന്ന പക്ഷം വെള്ളം ചേരാത്ത പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍, എടുത്തുമാറ്റാന്‍ കഴിയാത്ത വിധം പിടിപ്പിക്കുന്നത് തലയുടെ രോമക്കുത്തില്‍ ഉറപ്പിച്ചുകൊണ്ടാണത്രെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുടിവെപ്പില്‍ ഓരോ രോമക്കുത്തിലേക്കും വെള്ളം ചേര്‍ന്നിട്ടില്ലെങ്കില്‍ കുളി സാധുവല്ല. അതുമൂലം മുകളില്‍ വവരിച്ച അപകടങ്ങളെല്ലാം ഇവിടെയും സംഭവിക്കുന്നു. വെപ്പുമുടി ശരീരത്തിന്റെ ഭാഗമായി ഒരിക്കലും പരിഗണിക്കപ്പെടില്ല.
പല്ല്, നഖം എന്നിവയിലെ അലങ്കാരങ്ങള്‍
ചന്ദമുണ്ടാകാന്‍ വേണ്ടി പല്ലു രാകി മൂര്‍ച്ഛ കൂട്ടുന്നതും പല്ലുകള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നതും  ഭര്‍തൃമതിയല്ലാത്ത സ്ത്രീകള്‍ക്കു ഹറാമാണ്. ഭര്‍തൃമതിക്കു ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ ഹറാമില്ല (ശര്‍ഹു ബാഫള്ല്‍: 1/39). പല്ലിന്റെ ന്യൂനത തീര്‍ക്കാന്‍ വേണ്ടി കമ്പിയിട്ടു കെട്ടല്‍, ഇളകിയ പല്ല് സ്വര്‍ണ നൂല്‍ കൊണ്ടോ  മറ്റു വല്ലതുംകൊണ്ടോ കെട്ടല്‍, സ്വര്‍ണ പല്ലുകള്‍ ഉപയോഗിക്കല്‍ എന്നിവ എല്ലാവര്‍ക്കും അനുവദനീയമാണ് (തുഹ്ഫ: 3/275).
നഖങ്ങളില്‍ ചില സ്ത്രീകള്‍ ‘ക്യുട്ടക്‌സ്’ ഉപയോഗിക്കാറുണ്ട്. ആ കട്ടിയുള്ള പോളീഷ് നഖത്തെ മറച്ചുകളുകയാണ് ചെയ്യുന്നത്. അതുകാരണം, വുളൂഉം കുളിയും സാധുവാകുകയില്ല.
ടൈറ്റ് ഫിറ്റും ആഭരണങ്ങളും
ഇടുങ്ങിയ വസ്ത്രം (ടൈറ്റ്ഫിറ്റ്) ധരിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്താണ് (ഇആനത്ത്: 1/108).
സ്വര്‍ണം, വെള്ളി പോലോത്ത ആഭരണങ്ങള്‍ ഉപയോഗിക്കല്‍ പുരുഷനു നിഷിദ്ധമാണ്. എന്നാല്‍, വെള്ളിയുടെ ഒരു മോതിരം അണിയല്‍ പുരുഷന് അനുവദനീയം മാത്രമല്ല സുന്നത്തുകൂടിയുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്രായം തികയുന്നതുവരെ ഏതു തരം ആഭരണങ്ങളും ധരിക്കാവുന്നതാണ് (തുഹ്ഫ: 3/379).
സാധാരണ ഗതിയില്‍ അമിതമാവാത്ത എല്ലാവിധ ആഭരണങ്ങളും മൈലാഞ്ചിയും അഴകിന് വേണ്ടി സ്ത്രീകള്‍ക്കു സകാത്തില്ലാതെ ധരിക്കാം (തുഹ്ഫ: 3/272).

എം.എ. ജലീല്‍ സഖാഫി പുല്ലാര

Saturday 21 November 2015

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ


http://sunnisonkal.blogspot.com
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാ, ഔലിയാ, ഷുഹദാ, സ്വാലിഹുകളുടെ അന്ത്യവിശ്രമകേന്ദ്രങ്ങൾ അല്ലാഹു തൃപ്തിപ്പെട്ട സ്വർഗീയ പൂന്തോപ്പുകൾ ആണ്. അല്ലാഹു ദുആക്ക് ഉത്തരം നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട പുണ്യസ്ഥാനങ്ങളിൽ പെട്ടവയാണ്. മഹാന്മാരുടെ അന്ത്യവിശ്രമ സങ്കേതങ്ങളിൽ സിയാറത്ത് സജീവമാക്കുവാനും ആ ഖബ്.ര് ശരീഫുകൾ സാധാരണക്കാരുടെ ഖബ്.റുകളിൽ നിന്നും വ്യത്യസ്തമായി സംരക്ഷിക്കപ്പെടുവാനും വേണ്ടി സജ്ജീകരിക്കപ്പെടുന്ന സൗകര്യങ്ങൾക്ക് പൊതുവേ ജാറങ്ങൾ, മഖാമുകൾ, മസാറുകൾ എന്നെല്ലാം പറയപ്പെടുന്നു. അതിനു ഒരു നിയതമായ രൂപമോ ഘടനയോ ഉണ്ടായികൊള്ളണമെന്നുമില്ല.

മഹാന്മാരുടെ ഖബ്.റിടങ്ങൾക്ക് ഇസ്.ലാമിൽ പ്രത്യേക പ്രാധാന്യം ഉണ്ട്. പരീക്ഷണങ്ങൾ നേരിട്ട ഗുഹാവാസികളായ വിശ്വാസികളുടെ അന്ത്യവിശ്രമസങ്കേതമായ ആ പ്രസിദ്ധമായ ഗുഹയെ പറ്റി വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.

മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ ഗുഹയിൽ തന്നെ അവർ ഒന്നിച്ച് മരണമടഞ്ഞപ്പോൾ അവിടെ സന്നിഹിതരായ അന്നത്തെ മുസ്.ലിം രാജാവായ ദഖ്.യാനൂസും വിശ്വാസി സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു.

قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَّسْجِداً

“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവർക്ക് സമീപം ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു:

نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد،

“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും ആ മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെ സ്മരണ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ വിശ്വാസികൾ പറഞ്ഞു”.
ഇമാം നസഫി(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു:

يصلي فيه المسلمون ويتبركون بمكانهم
.
“ആ പള്ളിയിൽ മുസ്.ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും ചെയ്യും”.

അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി തങ്ങളുടെ കനീസയും ആരാധനാലയവും പണിയുകയും തങ്ങളുടെ ആരാധനകൾ നടത്തുകയും ചെയ്യും എന്നു പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുവാനും ആ മഹാന്മാരുടെ ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട് ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ മുസ്.ലിം ലോകം നടത്തി വരുന്ന അനുഷ്ടാനങ്ങളും കർമ്മങ്ങളും യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാണെന്നും അവിശ്വാസികളുടെ ആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നും ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു.

ما بين بيتي ومنبري روضة من رياض الجنة

"എന്റെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ റസൂലിന്റെ പ്രശസ്തമായ ഹദീസ് ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.

ما بين قبري ومنبري روضة من رياض الجنة

‘എന്റെ ഖബ്.റിനും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെന്ന റസൂലിന്റെ വചനം’ എന്നാണ് ഇമാം ബുഖാരി(റ) ആ അധ്യായത്തിനു നൽകിയ പേർ. അതേ വാചകത്തിൽ തന്നെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു കൂടി ഓർക്കുക.
അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമസങ്കേതങ്ങളും പരിസരവും പുണ്യസ്ഥലങ്ങളാണെന്നും അല്ലാഹുവിനു ആരാധിക്കുവാനും ദുആ ചെയ്യാനും ഉത്തരം ലഭിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ആണെന്നും വിശുദ്ധ ഖുർആനും തിരുവചനങ്ങളും സലഫുസ്സ്വാലിഹുകളായ ഇമാമുമാരും ഒന്നടങ്കം പഠിപ്പിക്കുന്നു. അതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ പ്രീതിയും അവനിൽ നിന്നുള്ള വിജയവും മാത്രം കാംക്ഷിച്ച് ജീവിക്കുന്ന മുസ്.ലിം ഉമ്മത്ത് അത്തരം സ്ഥലങ്ങളിൽ ചെന്ന് തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഹാരത്തിനായി സമർപ്പിക്കുന്നത്. ഇതെല്ലാം അനിസ്.ലാമികവും അന്ധവിശ്വാസവും ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത അല്പജ്ഞാനികൾ മാത്രം.
പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്.ലിം സമുദായത്തെ ഖബ്.ര് പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്താൻ വേണ്ടി വഹാബിസത്തിന്റെ പിഴച്ച മാറാപ്പും പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങളായ കുപ്രചരണങ്ങൾ നടത്തുന്നതായി കാണാം. ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള ഇബാദത്താക്കി മാറ്റുവാൻ വേണ്ടി, മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകൾ മുസ്.ലിംകളുടെ മേൽ ആരോപിക്കുന്ന അതേ അടവു തന്നെയാണ് ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്. പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി നമസ്കരിക്കുകയും അവിടെ കനീസകൾ പണിതു കൊണ്ട് അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന തിരുഹദീസുകളെ ദുർവ്യാഖ്യാനം ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ സിയാറത്തിനും ബറകത്തിനും വേണ്ടി സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ ബഹുദൈവ വിശ്വാസികളായി മുദ്ര കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു വരുന്നത്.
വാസ്തവത്തിൽ ആ ഹദീസുകൾ ആരെ കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു കണ്ണോടിക്കുക.


" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ". 

"തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു".
ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.

"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "

"യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു"
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.

" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.

وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)

“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി)

അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ. ജാറങ്ങളുമായി ഈ ഹദീസുകൾക്ക് ഒരു ബന്ധവും ഇല്ല തന്നെ. ഇത്തരം ശില്പങ്ങളോ പ്രതിമകളോ ഉള്ള ആരാധനാലയങ്ങൾ ആണോ ജാറങ്ങൾ?
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാണ്. ഇലാഹ് എന്ന വിശ്വാസത്തോടെ ഉള്ള സുജൂദ് ആണെങ്കിൽ മതത്തിൽ നിന്നും പുറത്തു പോകുന്ന കർമ്മവും ആണ്. ഇതെല്ലാം പണ്ഡിതർ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്.

അവിടെ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. ചിലയിടങ്ങളിൽ അമുസ്.ലിംകളോ മുസ്.ലിംകളിലെ തന്നെ ദീനിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരോ ആയ ആളുകൾ അവിടെ സുജൂദ് ചെയ്യുന്നുണ്ടായിരിക്കാം. അതൊന്നും സുന്നത്ത് ജമാഅത്തിന്റെ അക്കൗണ്ടിൽ കുത്തിത്തിരുകേണ്ടതില്ല. ആ പേരും പറഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന കുതന്ത്രങ്ങളുമായി ഊരു ചുറ്റുകയാണ് പുത്തൻവാദികൾ.

മഹാന്മാരുടെ മഖ്ബറകളെ സദുദ്ദേശ്യത്തോടെ സിയാറത്ത് ചെയ്യുന്ന സജ്ജനങ്ങളോടാണ് ഈ മുനാഫിഖുകൾക്ക് ഏറ്റവും വെറുപ്പ്.

"إني لأتبرك بأبي حنيفة وأجيئ إلى قبره في كل يوم ، يعني زائرا ، فإذا عرضت لي حاجة صلّيت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى "

"ഞാൻ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു ബറകത്ത് എടുക്കാറുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും ഇമാമിന്റെ മഖ്ബറയിൽ ചെന്ന് ആ സാന്നിധ്യത്തിൽ വെച്ച് അല്ലാഹുവിന്റെ മുന്നിൽ എന്റെ ആവശ്യം സമർപ്പിക്കുകയും താമസംവിനാ അത് പൂർത്തീകരിക്കപ്പെടുകയും ചെയ്യാറുണ്ട്."
ഇതു പറയുന്നത് ലോക മുസ്.ലിംകളുടെ നായകൻ ആയ ഇമാമുനാ ഷാഫി(റ) ആണ്. ഖതീബുൽ ബഗ്ദാദി തന്റെ താരീഖിൽ രേഖപ്പെടുത്തുന്നു. വഹാബീ പൗരോഹിത്യത്തിന്റെ ഭാഷ കടമെടുക്കുകയാണെങ്കിൽ ഇമാം ഷാഫി(റ) ആയിരിക്കും ഒന്നാം നമ്പർ ഖുബൂരി. അതു കൊണ്ട് തന്നെയാണ് ലോക മുസ്.ലിം ഉമ്മത്ത് ആ പൗരോഹിത്യത്തെ തള്ളിക്കളഞ്ഞതും അതിന്റെ പേരിൽ ഹിജാസിൽ കൂട്ടത്തോടെ ശഹീദാകാൻ തയാറായതും.

അലി(റ) ഉയർത്തപ്പെട്ട എല്ലാ ഖബ്.റുകളും നിരപ്പാക്കാൻ കല്പിച്ച ഒരു ഹദീസും ഇവർ അസ്ഥാനത്ത് ഉദ്ധരിക്കുന്നു. വാസ്തവത്തിൽ ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് മുസ്.ലിംകളുടെ ഖബ്.റുകൾ ആണോ? ആണെങ്കിൽ മുസ്.ലികളുടെ ഖബ്.റുകൾ നിരപ്പാക്കൽ അനുവദനീയമല്ലല്ലോ? ഖബ്.റുകൾ സമനിരപ്പിൽ നിന്നും ഒരു ചാൺ എങ്കിലും ഉയർത്തണമെന്നാണ് നിയമം. അപ്പോൾ നിരപ്പാക്കാൻ ഉള്ള കല്പന മുസ്.ലിം ഖബ്.റുകളെ ഉദ്ദേശിച്ചല്ലെന്ന് വ്യക്തം. ഇനി ആണെങ്കിൽ തന്നെ കൂർപ്പിച്ച ഖബ്.റുകൾ സാധാരണ നിലയിൽ മുകൾ ഭാഗം സമമാക്കാൻ ആണ് അതിന്റെ ഉദ്ദേശ്യം എന്നും പണ്ഡിതർ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചതുമാണ്.

മനുഷ്യന്റെ മരണാനന്തരമുള്ള ജീവിതത്തിന്റെ ആദ്യഘട്ടത്തിന്റെ ഭൂമിയിലെ പ്രകടമായ അടയാളമായ ഖബ്.റുകൾ ഭൗതികതയുടെ അലങ്കാരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കാനോ ഖബ്.റാളിയുടെ ദുൻ.യാവിലെ സ്ഥാനമാനത്തിനനുസരിച്ചുള്ള മേനി പ്രകടിപ്പിക്കാനോ ഉള്ള സ്ഥലങ്ങൾ അല്ല. അതു കൊണ്ട് തന്നെ അത്തരത്തിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഖബ്.റുകൾക്ക് സമീപം ഇസ്.ലാം വിലക്കിയിരിക്കുന്നു. അതെ സമയം, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങൾ ആയി ദീൻ പഠിപ്പിക്കുന്ന അമ്പിയാ, ഔലിയാ, ശുഹദാ, സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം ആ ഒരു ലക്ഷ്യം വെച്ചു കൊണ്ട് തന്നെ ധാരാളം ജനങ്ങൾ സന്ദർശിക്കുന്നു. അത്തരം സന്ദർശകരെ ഉദ്ദേശിച്ചു കൊണ്ട് അത്തരം മഖ്ബറകൾക്ക് ചുറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ ആ മഖ്ബറകൾ നശിച്ചു പോകാതിരിക്കാൻ വേണ്ടി കെട്ടിപ്പൊക്കുന്നതിനോ വിരോധമില്ലെന്നും ഇമാമുമാർ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അമലുകൾ എല്ലാം നിയ്യത്ത് അനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബി(സ) തന്നെ പഠിപ്പിച്ചതും ആണല്ലോ?

ഇവിടെ ഒരു പൊതുനിയമം മാത്രം എടുത്തു പറഞ്ഞ് അത് എല്ലാ മഖ്.ബറകൾക്കും ബാധകമാക്കി ലോക മുസ്.ലിം ഉമ്മത്തിനെ ഖുബൂരി എന്നു വിളിക്കലാണ് വഹാബീ പൗരോഹിത്യത്തിന്റെ മുഖ്യ ഹോബി. ഈ പൊതുനിയമത്തിൽ നിന്നും ഒഴിവാകുന്ന പ്രത്യേകമായ സാഹചര്യങ്ങളെ കുറിച്ച് ഇമാമുമാർ രേഖപ്പെടുത്തിയതിനെ ഇവർ അവഗണിക്കുകയും ചെയ്യുന്നു. ഇസ്.ലാമിൽ ഒരു മാതൃകയും ഇല്ലാത്ത രാജ കുടുമ്പ വാഴ്ചയെ പ്രതിഷ്ടിച്ച ഈ കൂട്ടർ തന്നെയാണ് ഇസ്.ലാം അനുവദിച്ച മഹാന്മാരുടെ മഖ്.ബറകൾക്കെതിരെ വാളെടുത്ത് പാഞ്ഞടുത്തത് എന്നതാണ് വിരോധാഭാസം.http://sunnisonkal.blogspot.com

Thursday 19 November 2015

ഹിസ്നുല്‍ മുസ്ലിം Part 2



http://sunnisonkl.blogspot.com

64. മഴ വര്‍ഷിക്കുമ്പോള്‍   الدعاء إذا نزل المطر

اللّهُمَّ صَيِّـباً نافِـعاً
അല്ലാഹുവേ ഉപകാരപ്രദമായ മഴയാക്കേണമേ! (ബുഖാരി)

 

65. മഴക്ക് ശേഷം   الذكر بعد نزول المطر


مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه
അല്ലാഹുവിന്റെ ഔദാരൃവും കാരുണൃവും കൊണ്ട് നമുക്ക് മഴ ലഭിച്ചു. (ബുഖാരി, മുസ്‌ലിം) 




66. മഴ നീങ്ങാന്‍ വേണ്ടി   من أدعية الاستصحاء


اللّهُمَّ حَوالَيْنا وَلا عَلَيْـنا، اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر
അല്ലാഹുവേ ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്കും മഴയെ നീ നീക്കേണമേ! ഞങ്ങള്‍ക്കത് നാശകരമാക്കരുതേ. അല്ലാഹുവേ കുന്നുകളിലും മലകളിലും താഴ്‌വരകളിലും വനാന്തരങ്ങളിലും നീ മഴയെ ഒതുക്കി നിര്‍ത്തേണമേ! (ബുഖാരി, മുസ്‌ലിം) 

67. മാസപ്പിറവി കണ്ടാല്‍   دعاء رؤية الهلال

اللهُ أَكْـبَر، اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، وَالتَّـوْفيـقِ لِما تُحِـبُّ رَبَّنـا وَتَـرْضـى، رَبُّنـا وَرَبُّكَ الله
അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ നിര്‍ഭയത്വവും വിശ്വാസവും സമാധാനവും നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവ പ്രവര്‍ത്തിക്കാനുള്ള ഉദവിയും കൊണ്ട് ഈ മാസത്തെ ഞങ്ങളില്‍ ഉദിപ്പിക്കേണമേ. (മാസത്തെ നോക്കി പറയുക) ഞങ്ങളുടേയും നിന്റേയും റബ്ബ് അല്ലാഹുവാണ്. (തുര്‍മുദി, ദാരിമി)

68. നോമ്പ് തുറക്കുമ്പോള്‍   الدعاء عند إفطار الصائم


ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله
ദാഹം ശമിച്ചു. ഞരമ്പുകള്‍ നനഞ്ഞു. അല്ലാഹു ഇച്ഛിച്ചെങ്കില്‍ പ്രതിഫലം ലഭിക്കുകയും ചെയ്യും. (അബൂദാവൂദ്)
اللّهُـمَّ إِنَّـي أَسْـأَلُـكَ بِرَحْمَـتِكَ الّتي وَسِـعَت كُلَّ شيء، أَنْ تَغْـفِرَ لي
അല്ലാഹുവേ, സര്‍വ്വവസ്തുക്കളിലും വിശാലമായ നിന്റെ കാരുണൃത്താല്‍ എന്റെ പാപങ്ങള്‍ പൊറുത്ത് തരാന്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. (ഇബ്‌നുമാജ) 

69. ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പ്   الدعاء قبل الطعام


നിങ്ങളില്‍ ഒരാള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അവന്‍ بِسْمِ الله 'അല്ലാഹുവിന്‍റെ നാമത്തില്‍' എന്ന് പറയട്ടെ. അവന്‍ ആദൃത്തില്‍ പറയാന്‍ മറന്നാല്‍ بِسْمِ اللهِ في أَوَّلِهِ وَآخِـرِه 'ആദൃത്തിലും അവസാനത്തിലുമായിക്കൊണ്ട് അല്ലാഹുവിന്‍റെ നാമത്തില്‍' എന്നവന്‍ പറയട്ടെ. (അബൂദാവൂദ്, തുര്‍മുദി)
ഒരാള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അവന്‍ ഇപ്രകാരം പറയട്ടെ.
اللّهُـمَّ بارِكْ لَنا فيهِ وَأَطْـعِمْنا خَـيْراً مِنْـه
അല്ലാഹുവേ ഞങ്ങള്‍ക്ക് അതില്‍ അനുഗ്രഹം ചൊരിയുകയും അതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ!
ഒരാള്‍ക്ക് അല്ലാഹു പാല് കുടിപ്പിച്ചാല്‍: اللّهُـمَّ بارِكْ لَنا فيهِ وَزِدْنا مِنْه
അല്ലാഹുവേ അതില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും വര്‍ദ്ധനവ് നല്‍കുകയും ചെയ്യേണമേ! എന്ന് അവന്‍ പറയട്ടെ. (തുര്‍മുദി) 

70. ആഹരിച്ചു കഴിഞ്ഞാല്‍ الدعاء عند الفراغ من الطعام



الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة
അല്ലാഹുവേ, എന്റെ കഴിവോ ശേഷിയോ കൂടാതെ ഇതെനിക്ക് നല്‍കുകയും എന്നെ ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. (തുര്‍മുദി)
الْحَمْـدُ للهِ حَمْـداً كَثـيراً طَيِّـباً مُبـارَكاً فيه، غَيْرَ مَكْفِيٍّ وَلا مُوَدَّعٍ وَلا مُسْتَغْـنىً عَنْـهُ رَبَّـنا
ഞങ്ങളുടെ റബ്ബേ! വിശിഷ്ടവും അനുഗ്രഹീതവുമായ എണ്ണമറ്റ സ്തുതികള്‍, മതിവരാത്തതും ഉപേക്ഷിക്കപ്പെടാത്തതും ഒഴിച്ചു കൂടാത്തതുമായ നിലയില്‍ നിനക്കാണ്. (ബുഖാരി)


71. അതിഥി ആതിഥേയര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്  دعاء الضيف لصاحب الطعام


اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ
അല്ലാഹുവേ അവര്‍ക്ക് നല്‍കിയതില്‍ നീ അനുഗ്രഹിക്കുകയും അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും അവര്‍ക്ക് കാരുണൃം നല്‍കുകയും ചെയ്യേണമേ! (മുസ്‌ലിം) 


72. പാനീയം നല്‍കിയവര്‍ക്കു വേണ്ടി الدعاء لمن سقاه أو إذا أراد ذلك


اللّهُـمَّ أَطْعِمْ مَن أَطْعَمَنِي، وَاسْقِ مَن سَقَانِي
അല്ലാഹുവേ എന്നെ ഭക്ഷിപ്പിച്ചവരെ നീ ഭക്ഷിപ്പിക്കുകയും എന്നെ കുടിപ്പിച്ചവരെ നീ കുടിപ്പിക്കുകയും ചെയ്യേണമേ! (മുസ്‌ലിം) 



73. നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേണ്ടി  الدعاء إذا أفطر عند أهل بيت


أَفْطَـرَ عِنْدَكُم الصّـائِمونَ وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة
വ്രതമുള്ളവര്‍ നിങ്ങളുടെ അടുക്കല്‍ നോമ്പു തുറക്കുകയും നല്ലവര്‍ നിങ്ങളുടെയടുക്കല്‍ ആഹരിക്കുകയും ചെയ്തു. മലക്കുകള്‍ നിങ്ങള്‍ക്ക് ഗുണത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യട്ടെ. (അബൂദാവൂദ്, ഇബ്‌നുമാജ) 

74. ഭക്ഷണത്തിനായി ക്ഷണിക്കപ്പെടുന്ന നോമ്പുകാരന്റെ പ്രാര്‍ത്ഥന   دعاء الصائم إذا حضر الطعام ولم يفطر

 നിങ്ങളിലൊരാള്‍ (ഭക്ഷണത്തിന്) ക്ഷണിക്കപ്പെട്ടാല്‍ അവന്‍ അത് സ്വീകരിക്കട്ടെ. അവന്‍ നോമ്പ്കാരനാണെങ്കില്‍ അവന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. നോമ്പില്ലാത്തവനെങ്കില്‍ അവന്‍ ഭക്ഷിക്കട്ടെ. (മുസ്‌ലിം)



75. നോമ്പ്കാരന്‍ ആക്ഷേപിക്കപ്പെട്ടാല്‍  ما يقول الصائم إذا سابه أحد


إِنِّي صَائِمٌ، إِنِّي صَائِمٌ
നിശ്ചയം ഞാന്‍ വ്രതമുള്ളവനാണ്, നിശ്ചയം ഞാന്‍ വ്രതമുള്ളവനാണ് (എന്ന് പറയട്ടെ) (ബുഖാരി) 



76. ആദൃ ഫലം കാണുമ്പോള്‍  الدعاء عند رؤية باكورة الثمر



اللّهُـمَّ بارِكْ لَنا في ثَمَـرِنا، وَبارِكْ لَنا في مَدينَتِنـا، وَبارِكْ لَنا في صاعِنـا، وَبارِكْ لَنا في مُدِّنا
അല്ലാഹുവേ ഞങ്ങളുടെ കായ്ഫലങ്ങളില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ നഗരത്തെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും (ഭക്ഷൃവിഭവങ്ങളിലും) അനുഗ്രഹം പ്രദാനം ചെയ്യേണമേ ! (മുസ്‌ലിം) 


77. തുമ്മിയാലുള്ള പ്രാര്‍ത്ഥന   دعاء العطاس

 നിങ്ങളിലൊരാള്‍ തുമ്മിയാല്‍ അവന്‍ الْحَمْـدُ للهِ 'സര്‍വ്വ സ്തുതിയും അല്ലാഹുവിനാണ്' എന്ന് പറയട്ടെ. അത് കേട്ട അവന്റെ സഹോദരന്‍ يَرْحَمُـكَ الله 'അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ' എന്ന് പറയട്ടെ. തുമ്മിയവന്‍ يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم 'അല്ലാഹു നിങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കുകയും നിങ്ങളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ' എന്ന് പറയട്ടെ. (ബുഖാരി)

78. തുമ്മിയിട്ട് അല്ലാഹുവിനെ സ്തുതിച്ച കാഫിറിനോട് പറയേണ്ടത്  ما يقالُ للكافر إذا عطس فحمد الله



يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم
അല്ലാഹു നിങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കുകയും നിങ്ങളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ' (തുര്‍മുദി, അഹ്മദ്, അബൂദാവൂദ്)


79. വിവാഹിതന് വേണ്ടിയുള്ള പ്രാര്‍ത്ഥന  الدعاء للمتزوج


بارَكَ اللّهُ لَك، وَبارَكَ عَلَـيْك، وَجَمَعَ بَيْـنَكُما في خَـيْر
അല്ലാഹു നിനക്ക് (നിന്റെ ഇണയില്‍) അനുഗ്രഹം ചെയ്യട്ടെ. നിന്റെ മേല്‍ അനുഗ്രഹം ചൊരിയുകയും നിങ്ങള്‍ രണ്ടുപേരേയും നന്മയില്‍ ഒരുമിപ്പിക്കുകയും ചെയ്യട്ടെ. (തുര്‍മുദി, അബൂദാവൂദ്) 

80. വിവാഹിതനും സേവകയെ സ്വീകരിച്ചവനും പ്രാര്‍ത്ഥിക്കേണ്ടത്  دعاء المتزوج و شراء الدابة


നിങ്ങളിലൊരാള്‍ വിവാഹം ചെയ്യുകയോ സേവകയെ സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ ഇപ്രകാരം പറയട്ടെ.
اللّهُـمَّ إِنِّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما جَبَلْـتَهـا عَلَـيْه
അല്ലാഹുവെ അവളുടെ നന്മയും നീ അവളെ ഏതൊരു സ്വഭാവത്തില്‍ സൃഷ്ടിച്ചുവോ അതിന്റെ നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അവളുടെ തിന്മയില്‍ നിന്നും അവളെ നീ സൃഷ്ടിച്ചത് ഏതൊരു സ്വഭാവത്തിലാണോ അതിന്റെ തിന്മയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു. ഒരു ഒട്ടകം വാങ്ങിയവന്‍ അതിന്റെ പൂഞ്ഞ പിടിച്ചുകൊണ്ട് ഇതേ പ്രകാരം പ്രാര്‍ത്ഥിക്കേണ്ടതാണ്. (അബൂദാവൂദ്, ഇബ്‌നുമാജ)

81. സംയോഗത്തിനു മുമ്പ്  الدعاء قبل إتيان الزوجة


بِسْمِ الله, اللّهُـمَّ جَنِّبْنا الشَّيْـطانَ، وَجَنِّبِ الشَّـيْطانَ ما رَزَقْـتَنا
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ പിശാചിനെ ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്നും നീ പിശാചിനെ അകറ്റേണമേ. (ബുഖാരി) 


82. കോപം വരുമ്പോള്‍  دعاء الغضب


أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ അഭയം ചോദിക്കുന്നു. (ബുഖാരി, മുസ്‌ലിം) 

83. പരീക്ഷിക്കപ്പെട്ടവനെ കണ്ടാല്‍  دعاء من رأى مبتلى


الْحَمْـدُ للهِ الّذي عافاني مِمّا ابْتَـلاكَ بِهِ، وَفَضَّلَـني عَلى كَثيـرٍ مِمَّنْ خَلَـقَ تَفْضـيلا
നിന്നെബാധിച്ച പരീക്ഷണത്തില്‍ നിന്ന് എനിക്ക് സൗഖൃം നല്‍കുകയും സൃഷ്ടികളില്‍ അനേകമാളുകളേക്കാള്‍ എന്നെ ഉല്‍കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതിയും. (തുര്‍മുദി) 

84. സദസ്സിലിരിക്കുമ്പോള്‍  ما يقال في المجلس


ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം: ഒരു സദസ്സില്‍ നിന്ന് നബി (സ) എഴുന്നേല്‍ക്കുന്നതിനു മുമ്പായി നൂറ് തവണ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു.
رَبِّ اغْفِـرْ لي، وَتُبْ عَلَـيَّ، إِنَّكَ أَنْـتَ التَّـوّابُ الغَـفور
'റബ്ബേ എന്നോട് പൊറുക്കുകയും എന്റെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. നിശ്ചയം നീ പശ്ചാതാപം സ്വീകരിക്കുന്നവനും കൂടുതല്‍ പൊറുക്കുന്നവനുമാണ്. (തുര്‍മുദി, ഇബ്‌നുമാജ) 

85. സദസ്സിന്റെ പ്രായശ്ചിത്തം  كفارة المجلس


سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك
അല്ലാഹുവേ നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നീ അല്ലാതെ ഒരാരാധൃനില്ലെന്ന് ഞാന്‍ സാക്ഷൃം വഹിക്കുന്നു. നിന്നോട് പാപമോചനത്തിനായി അര്‍ത്ഥിക്കുകയും നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു (തുര്‍മുദി, അഹ്മദ്)


86. അല്ലാഹു താങ്കള്‍ക്ക് പൊറുത്ത് തരട്ടെ എന്ന് പറഞ്ഞവനു വേണ്ടി  الدعاء لمن قال غفر الله لك


وَلَكَ
താങ്കള്‍ക്കും (പൊറുത്ത് തരട്ടെ) (അഹ്മദ്, നസാഇ) 


87. നല്ല കാരൃം ചെയ്തവന് വേണ്ടി  الدعاء لمن صنع إليك معروفاً


جَزاكَ اللهُ خَـيْراً
അല്ലാഹു താങ്കള്‍ക്ക് പ്രതിഫലം നല്‍കട്ടെ (തുര്‍മുദി) 

88. ദജ്ജാലില്‍ നിന്ന് കാവലിന് വേണ്ടി  ما يعصم الله به من الدجال


അല്‍ കഹ്ഫ് സൂറ:യിലെ ആദൃത്തെ പത്ത് ആയത്തുകള്‍ ഒരാള്‍ മന:പാഠമാക്കിയാല്‍ ദജ്ജാലില്‍ നിന്ന് അവന്‍ സംരക്ഷിക്കപ്പെടും (മുസ്‌ലിം)
എല്ലാ നമസ്‌കാരത്തിലേയും അവസാനത്തെ തശഹുദി(അത്തഹിയ്യാ)നു ശേഷം ദജ്ജാലിന്റെ കുഴപ്പത്തില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുക. (മുസ്‌ലിം) 

89. താങ്കളെ അല്ലാഹുവിന് വേണ്ടി ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞാല്‍  الدعاء لمن قال إني أحبك في الله


أَحَبَّـكَ الّذي أَحْبَبْـتَني لَه
താങ്കള്‍ ആര്‍ക്കുവേണ്ടി എന്നെ സ്‌നേഹിച്ചുവോ അവന്‍ താങ്കളേയും സ്‌നേഹിക്കട്ടെ (അബൂദാവൂദ്) 

90. താങ്കള്‍ക്ക് ധനം കാണിച്ചുതന്നവന് 
 الدعاء لمن عرض عليك ماله


بارَكَ اللهُ لَكَ في أَهْلِكَ وَمالِك
അല്ലാഹു താങ്കളുടെ കുടുംബത്തിലും ധനത്തിലും താങ്കളെ അനുഗ്രഹിക്കട്ടെ. (ബുഖാരി) 


91. കടം നല്‍കിയവനു വേണ്ടി  الدعاء لمن أقرض عند القضاء


بارَكَ اللهُ لَكَ في أَهْلِكَ وَمالِك، إِنَّما جَـزاءُ السَّلَفِ الْحَمْدُ والأَداء
അല്ലാഹു താങ്കളെ കുടുംബത്തിലും ധനത്തിലും അനുഗ്രഹിക്കട്ടെ. നിശ്ചയം കടത്തിനുള്ള പ്രതിഫലം സ്തുതിയും വീട്ടലുമാണ് (നസാഇ, ഇബ്‌നുമാജ)


92. ശിര്‍ക്കിനെ ഭയപ്പെടുമ്പോള്‍  دعاء الخوف من الشرك


اللّهُـمَّ إِنّـي أَعـوذُبِكَ أَنْ أُشْـرِكَ بِكَ وَأَنا أَعْـلَمْ، وَأَسْتَـغْفِرُكَ لِما لا أَعْـلَم
അല്ലാഹുവേ, എനിക്ക് അറിവുണ്ടായിരിക്കെ നിന്നോട് പങ്ക് ചേര്‍ക്കുന്നതില്‍ നിന്ന് നിന്നിലഭയം തേടുന്നു. എനിക്കറിയാത്തതില്‍ നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു. (അഹ്മദ്) 


93. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞവന് വേണ്ടി  الدعاء لمن قال بارك الله فيك


وَفيكَ بارَكَ الله
താങ്കള്‍ക്കും അല്ലാഹു അനുഗ്രഹം നല്‍കുമാറാകട്ടെ (ഇബ്‌നുസ്സുന്

94. ശകുനത്തെ വെറുത്താല്‍  دعاء كراهية الطيرة


اللّهُـمَّ لا طَيْـرَ إِلاّ طَيْـرُك، وَلا خَـيْرَ إِلاّ خَـيْرُك، وَلا إِلهَ غَيْـرُك
അല്ലാഹുവേ നിന്റെ ശകുനമല്ലാതെ മറ്റൊരു ശകുനമില്ല. നിന്റെ നന്മയല്ലാതെ മറ്റൊരു നന്മയില്ല. നീ അല്ലാതെ മറ്റൊരു ആരാധൃനില്ല. (അഹ്മദ്) 

95. വാഹനത്തില്‍ കയറുമ്പോള്‍  دعاء ركوب الدابة


بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت
അല്ലാഹുവിന്റെ നാമത്തില്‍, സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്. ഈ വാഹനം ഞങ്ങള്‍ക്ക് കീഴ്‌പെടുത്തിതന്നവനായ അല്ലാഹു പരിശുദ്ധന്‍. ഞങ്ങള്‍ അത് കീഴ്‌പെടുത്താന്‍ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങുന്നവരാകുന്നു. 'അല്ലാഹുവിന് സ്തുതി' എന്ന് മൂന്ന് തവണ പറയുക. അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന് മൂന്ന് തവണ പറയുക. അല്ലാഹുവേ നീ പരിശുദ്ധന്‍! നിശ്ചയം ഞാന്‍ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് പൊറുത്ത് തരേണമേ. നീ അല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല. ( അബൂദാവൂദ്, തുര്‍മുദി) 

96. യാത്രയിലെ പ്രാര്‍ത്ഥന  دعاء السفر



اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفْرَنَا هَذَا وَاطْوِعَّنَّا بَعْدهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ
അല്ലാഹു ഏറ്റവും വലിയവനാണ്. (മൂന്ന് തവണ പറയുക) ഈ വാഹനം ഞങ്ങള്‍ക്ക് കീഴ്‌പെടുത്തി തന്നവനായ അല്ലാഹു പരിശുദ്ധനാണ്. ഞങ്ങള്‍ അത് കീഴ്‌പെടുത്താന്‍ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങുന്നവരാകുന്നു. അല്ലാഹുവേ ഞങ്ങളുടെ ഈ യാത്രയില്‍ പുണൃവും തഖ്‌വയും നീ തൃപ്തിപ്പെടുന്ന കര്‍മ്മവും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ ഈ യാത്ര ഞങ്ങള്‍ക്ക് എളുപ്പമുള്ളതാക്കി തരികയും ദൂരം ചുരുക്കിതരികയും ചെയ്യേണേമ. അല്ലാഹുവേ യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരക്കാരനും നീയാണ്. അല്ലാഹുവേ യാത്രാ ക്ലേശത്തില്‍ നിന്നും ദു:ഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും ധനത്തിലും മോശമായ പരിണിതിയുണ്ടാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു. യാത്രയില്‍ നിന്ന് മടങ്ങിയാല്‍ മേല്‍ വചനങ്ങളുടെ പുറമെ
آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ
മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ആരാധിക്കുന്നവരും ഞങ്ങളുടെ നാഥനെ സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍. എന്നും പറയുക. (മുസ്‌ലിം) 

97. ഒരു ഗ്രാമത്തിലോ മറ്റു നാടുകളിലോ പ്രവേശിക്കുമ്പോള്‍  دعاء دخول القرية أو البلدة


أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن، أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها، وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ أَهْلِـها، وَشَـرِّ ما فيها
ഏഴാകാശങ്ങളുടേയും അവ നിഴലേകുന്നതിന്റേയും നാഥനും ഏഴ്ഭൂമിയുടേയും അവ വഹിച്ചതിന്റേയും നാഥനും പിശാചുക്കളുടേയും അവ വഴിതെറ്റിച്ചതിന്റേയും നാഥനും കാറ്റുകളുടേയും അവ വിതറിയതിന്റേയും നാഥനുമായ അല്ലാഹുവേ ഈ ഗ്രാമത്തിന്റെ നന്മയും അതിലെ നിവാസികളുടെ നന്മയും അതിലുള്ളതിന്റെ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ഗ്രാമത്തിന്റെ തിന്മയില്‍ നിന്നും അതിലെ നിവാസികളുടെ തിന്മയില്‍ നിന്നും അതിലുള്ളതിന്റെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (ഹാകിം) 

98. അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍  دعاء دخول السوق



لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير
അല്ലാഹു അല്ലാതെ ആരാധൃനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് രാജാധിപതൃം. എല്ലാ സ്തുതിയും അവനാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ജീവനുള്ളവനാണ്. മരിക്കുകയില്ല. എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവന്‍ എല്ലാ കാരൃത്തിനും കഴിവുള്ളവനാണ്. (തുര്‍മുദി, ഇബ്‌നുമാജ)


99. വാഹനമോ മൃഗമോ നഷ്‌ടപ്പെട്ടാല്‍    الدعاء إذا تعس المركوب 

بِسْـمِ اللهِ
അല്ലാഹുവിന്റെ നാമത്തില്‍ (അബൂദാവൂദ്)

 

100. യാത്ര ചോദിക്കുമ്പോള്‍  دعاء المسافر للمقيم

 

أَسْتَـوْدِعُكُـمُ اللَّهَ الَّذي لا تَضـيعُ وَدائِعُـه
നിങ്ങളെ ഞാന്‍ അല്ലാഹുവില്‍ ഏല്‍പിക്കുന്നു. അവനില്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നവ പാഴാവുകയില്ല. (അഹ്മദ്, ഇബ്‌നുമാജ) 

101. യാത്ര പോകുന്നവന് വേണ്ടി  دعاء المقيم للمسافر


أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك
താങ്കളുടെ മതവും വിശ്വസ്തതയും പ്രവര്‍ത്തനങ്ങളുടെ പരൃവസാനവും ഞാന്‍ അല്ലാഹുവില്‍ ഏല്‍പിക്കുന്നു. (അഹ്മദ്, തുര്‍മുദി)
زَوَّدَكَ اللَّهُ التقْوى، وَغَفَـرَذَنْـبَكَ، وَيَسَّـرَ لَكَ الخَـيْرَ حَيْـثُما كُنْـت
അല്ലാഹു താങ്കള്‍ക്ക് തഖ്‌വ നല്‍കുകയും താങ്കളുടെ പാപം പൊറുക്കുകയും താങ്കള്‍ എവിടെയാണെങ്കിലും താങ്കള്‍ക്ക് നന്മ എളുപ്പമാക്കിത്തരികയും ചെയ്യട്ടെ. (തുര്‍മുദി) 

102. യാത്രക്കിടയില്‍  التكبير والتسبيح في سير السفر

 ജാബിര്‍(റ) പറയുന്നു. ഞങ്ങള്‍ ഉയരം കയറുമ്പോള്‍ തക്ബീര്‍ (اللهُ أَكْـبَر) ചൊല്ലുകയും ഇറങ്ങുമ്പോള്‍ തസ്ബീഹ് (سُبْـحانَ الله) ചൊല്ലുകയും ചെയ്യുമായിരുന്നു. (ബുഖാരി) 


103. രാത്രിയുടെ അന്തൃ യാമത്തിലാകുമ്പോള്‍  دعاء المسافر إذا أسحر



سَمَّـعَ سـامِعٌ بِحَمْـدِ اللهِ وَحُسْـنِ بَلائِـهِ عَلَيْـنا. رَبَّنـا صـاحِبْـنا وَأَفْـضِل عَلَيْـنا عائِذاً باللهِ مِنَ النّـار
ഞങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ സല്‍പരീക്ഷണങ്ങള്‍ക്കും ഞങ്ങള്‍ അവനെ സ്തുതിച്ചതിനും സാക്ഷിയായവന്‍ സാക്ഷിയായിട്ടുണ്ട്. ഞങ്ങളുടെ റബ്ബേ ഞങ്ങളെ നീ കാത്തു രക്ഷിക്കുകയും ഞങ്ങളുടെ മേല്‍ ഉദാരമായി അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ! നരകത്തില്‍ നിന്ന് അല്ലാഹുവിനോട് ഞങ്ങള്‍ അഭയം തേടുന്നു. (മുസ്‌ലിം)



104. യാത്രക്കിടയില്‍ വല്ല സ്ഥലത്തും ഇറങ്ങിയാല്‍  الدعاء إذا نزل منزلا في سفر أو غيره

 
أَعـوذُ بِكَلِـماتِ اللّهِ التّـامّاتِ مِنْ شَـرِّ ما خَلَـق
അല്ലാഹുവിന്റെ സൃഷ്ടികളുടെ കെടുതികളില്‍ നിന്ന് അവന്റെ പരിപൂര്‍ണ്ണമായ വചനങ്ങളുടെ പേരില്‍ അവനോട് ഞാന്‍ അഭയം ചോദിക്കുന്നു


105. യാത്രയില്‍ നിന്ന് മടങ്ങുമ്പോള്‍  ذكر الرجوع من السفر

[اللهُ أَكْـبَر، اللهُ أَكْـبَر، اللهُ أَكْـبَر] لا إلهَ إلاّ اللّهُ وَحْـدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير، آيِبـونَ تائِبـونَ عابِـدونَ لِرَبِّـنا حـامِـدون، صَدَقَ اللهُ وَعْـدَه، وَنَصَـرَ عَبْـدَه، وَهَزَمَ الأَحْـزابَ وَحْـدَه
അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപതൃം അവനാണ്. സര്‍വ്വസ്തുതിയും അവനാണ്. അവന്‍ സര്‍വ്വശക്തനാണ്. മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ആരാധിക്കുന്നവരും ഞങ്ങളുടെ നാഥനെ സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍. തന്റെ വാഗ്ദത്തംഅവന്‍ പാലിച്ചു. തന്റെ ദാസനെ അവന്‍ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.
(നബി (സ) യുദ്ധമോ ഹജേജാ കഴിഞ്ഞു മടങ്ങുമ്പോള്‍ അത് ചൊല്ലിയിരുന്നു. (ബുഖാരി, മുസ്‌ലിം))

106. സന്തോഷിപ്പിക്കുന്നതോ വെറുപ്പിക്കുന്നതോ ആയ കാരൃം ഒരാള്‍ക്കുണ്ടായാല്‍  ما يقول من أتاه أمر يسره أو يكرهه

നബി (സ) തനിക്ക് സന്തോഷകരമായ വല്ല കാരൃവുമുണ്ടായാല്‍ ഇങ്ങനെ പറയും:
الْحَمْـدُ للهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحات
അല്ലാഹുവിന് സര്‍വ്വസ്തുതിയും അവന്റെ അനുഗ്രഹം കൊണ്ടാണ് സുകൃതങ്ങള്‍ പൂര്‍ണ്ണമാകുന്നത്.
വെറുപ്പുളവാക്കുന്ന വല്ല കാരൃവും സംഭവിച്ചാല്‍ അദ്ദേഹം പറയും
الْحَمْـدُ للهِ على كُـلِّ حال
എല്ലാ അവസ്ഥയിലും സര്‍വ്വ സ്തുതിയും അല്ലാഹുവിനാണ്. (ഇബ്‌നുല്‍സുനി
 
 

107. നബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍  فضل الصلاة على النبي صلى الله عليه وسلم

നബി (സ) പറയുന്നു: എന്റെ മേല്‍ ഒരാള്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിനാല്‍ അല്ലാഹു അവന് പത്ത് അനുഗ്രഹം ചെയ്യുന്നതാണ്. (മുസ്‌ലിം) നബി (സ) പറഞ്ഞു: എന്റെ ഖബറിടം നിങ്ങള്‍ ഉത്സവമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ്) ‏നബി (സ) പറയുന്നു: ഒരാളുടെ അടുക്കല്‍ വെച്ച് എന്നെ പറയപ്പെട്ടിട്ടും എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുന്നവനാണ് ലുബ്ധന്‍. (തുര്‍മുദി) നബി (സ) പറഞ്ഞു: അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം അവര്‍ എനിക്ക് എത്തിക്കുന്നതാണ്.(നസാഇ, ഹാകിം) വല്ലവനും എന്റെ മേല്‍ സലാം പറഞ്ഞാല്‍ അല്ലാഹു എന്റെ റൂഹിനെ എന്റെ മേല്‍ മടക്കുകയും അങ്ങനെ ഞാന്‍ അവന് സലാം മടക്കുകയും ചെയ്യുന്നതാണ്. (അബൂദാവൂദ്)

108. സലാം പ്രചരിപ്പിക്കുക  إفشاء السلام

السَّلامُ عَلَيْكُم
നബി (സ) പറഞ്ഞു: വിശ്വാസികളാകുന്നതു വരെ നിങ്ങളാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതു വരെ നിങ്ങളാരും വിശ്വാസികളാകുകയില്ല. നിങ്ങള്‍ക്കിടയില്‍ പരസ്പരം സ്‌നേഹമുണ്ടായിത്തീരുന്ന ഒരു കാരൃം ചെയ്യാന്‍ നിങ്ങളെ ഞാന്‍ അറിയിക്കട്ടെയോ: നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക. (മുസ്‌ലിം) മൂന്ന് കാരൃങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ വിശ്വാസം സമാഹരിച്ചവനായി. സ്വന്തത്തില്‍ നിന്നുള്ള നീതി പാലനം, ലോകത്തിന് സമാധാനം (സലാം) നല്‍കുക. ദാരിദ്രൃമുണ്ടായിരിക്കെ ചെലവു ചെയ്യുക. ( ബുഖാരി ) അബ്ദുല്ലാഹിബ്‌നു ഉമറില്‍ (റ) നിന്ന് നിവേദനം: ഒരാള്‍ നബി(സ)യോട് ചോദിച്ചു. ശ്രേഷ്ടമായ ഇസ്‌ലാമെന്താണ്? അവിടുന്ന് പറഞ്ഞു: ഭക്ഷണം കൊടുക്കുക, നിനക്ക് അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുക. (മുസ്‌ലിം)

109. അവിശ്വാസി സലാം ചൊല്ലിയാല്‍ മടക്കേണ്ടതെങ്ങനെ? كيف يرد السلام على الكافر إذا سلم


വേദക്കാര്‍ നിങ്ങളോട് സലാം പറഞ്ഞാല്‍ وَ عَلَيْكُم 'നിങ്ങളുടെ മേലും' എന്ന് നിങ്ങള്‍ പറയുക. (ബുഖാരി, മുസ്‌ലിം)

110. കോഴി കൂവുന്നതോ കഴുത കരയുന്നതോ കേട്ടാല്‍  دعاء صياح الديك ونهيق الحمار

കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ അല്ലാഹുവിന്റെ ഔദാരൃത്തില്‍ നിന്ന് ചോദിക്കുക. നിശ്ചയം അത് മലക്കിനെ കണ്ടിരിക്കുന്നു. കഴുത കരയുന്നത് കേട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്ന് അഭയം ചോദിക്കുക. നിശ്ചയം അത് പിശാചിനെ കണ്ടിരിക്കുന്നു. (ബുഖാരി, മുസ്‌ലിം)

111. രാത്രിയില്‍ നായ കുരക്കുന്നത് കേട്ടാല്‍  دعاء نباح الكلاب بالليل


أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
രാത്രിയില്‍ നായ കുരക്കുന്നതോ കഴുത കരയുന്നതോ നിങ്ങള്‍ കേട്ടാല്‍ അവയില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുക. കാരണം നിങ്ങള്‍ കാണാത്ത ചിലത് അവ കാണുന്നു. (അബൂദവൂദ്, അഹ്മദ്)

112. നീ ആരെയെങ്കിലും ആക്ഷേപിച്ചാല്‍  الدعاء لمن سببته

اللهُمَّ فأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لهُ قُرْبةً إليكَ يَوْمَ القِيَامةِ
നബി(സ) പറഞ്ഞു: അല്ലാഹുവേ, ഏതൊരു വിശ്വാസിയെ ഞാന്‍ ആക്ഷേപിച്ചുവോ അത് അവന് അന്തൃനാളില്‍ നിന്നിലേക്കുള്ള ഒരു പുണൃമാക്കിത്തീര്‍ക്കേണമേ! (ബുഖാരി, മുസ്‌ലിം) 


113. ഒരു മുസ്‌ലിമിനെ പ്രശംസിക്കുമ്പോള്‍  ما يقول المسلم إذا مدح المسلم

നബി(സ) പറഞ്ഞു നിങ്ങളിലൊരാള്‍ തന്റെ സ്‌നേഹിതനെ പ്രശംസിക്കുകയാണെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ. അവനെ കുറിച്ച് ഞാന്‍ അങ്ങനെ ധരിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് അവനെ സൂക്ഷ്മമായി വിചാരണ ചെയ്യുന്നവന്‍. അല്ലാഹുവിന്റെ അടുക്കല്‍ ഞാനൊരാളെയും പരിശുദ്ധനാക്കുന്നില്ല. അവന്‍ ഇന്നാലിന്ന രൂപത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് അവന്‍ അറിയുന്നുവെങ്കില്‍ (മുസ്‌ലിം)

114. പ്രശംസിക്കപ്പെട്ട ഒരു മുസ്‌ലിം പറയേണ്ടത്  ما يقول المسلم إذا زكي


اللَّهُمَّ لاَ تُؤَاخِذْنِي بِمَا يَقُولُونَ, وَ اغْفِرْ لِي مَا لاَ يَعْلَمُونَ [وَ اجْعَلْنِي خَيْرًا مِمَّا يَضُنُّون]
അല്ലാഹുവേ അവര്‍ പറയുന്നതിനാല്‍ എന്നെ നീ പിടിച്ചു ശിക്ഷിക്കരുതേ. അവര്‍ക്ക് അറിയാത്തവയില്‍ എന്നോട് നീ പൊറുക്കേണമേ. (അവര്‍ വിചാരിക്കുന്നതിനേക്കാള്‍ എന്നെ നീ ഉത്തമനാക്കേണമേ) (അദബുല്‍ മുഫറദ്)

115. ഹജജിലും ഉംറയിലും തല്‍ബിയത്ത് ചൊല്ലേണ്ടതെങ്ങനെ?  كيف يلبي المحرم في الحج أو العمرة


لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ
അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു. നിന്റെ വിളി കേട്ടെത്തിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തിരിക്കുന്നു. നിശ്ചയം സര്‍വ്വസ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധിപതൃവും നിനക്ക് തന്നെയാണ്. നിനക്ക് ഒരു പങ്കാളിയുമില്ല. (ബുഖാരി)

116. ഹജറുല്‍ അസ്‌വദിന്റെ നേരെ എത്തിയാല്‍  التكبيرة إذا أتي الركن الأسود

നബി (സ) ഒട്ടകത്തിന്‍മേല്‍ കഅ്ബ ത്വവാഫ് ചെയ്തു. അവിടുന്ന് ആ (ഹജറുല്‍ അസ്‌വദുള്ള) മൂലയില്‍ എത്തുമ്പോഴൊക്കെ തന്റെ അടുത്തുള്ള വടി കൊണ്ട് അതിലേക്ക് ചൂണ്ടുകയും തക്ബീര്‍ (اللهُ أَكْـبَر) ചൊല്ലുകയും ചെയ്തിരുന്നു. (ബുഖാരി)

117. ഹജറുല്‍ അസ്‌വദിന്റേയും റുകുനുല്‍ യമാനിയുടേയും ഇടയില്‍  الدعاء بين الركن اليماني والحجر الأسود

رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ
ഞങ്ങളുടെ റബ്ബേ ദുന്‍യാവില്‍ ഞങ്ങള്‍ക്ക് നീ നന്മ നല്‍കേണമേ. പരലോകത്തും ഞങ്ങള്‍ക്ക് നീ നന്മ നല്‍കേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ. (അബൂദാവൂദ്, അഹ്മദ്) 

118. സ്വഫായിലും മര്‍വയിലും നില്‍ക്കുമ്പോള്‍  دعاء الوقوف على الصفا والمروة


നബി(സ) സഫായോട് അടുത്തപ്പോള്‍ അവിടുന്ന് ഇപ്രകാരം ഓതി:
إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله. أَبْدَأُ بِمَا بَدَأَ اللهُ بِهِ.
നിശ്ചയം സഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്‌നങ്ങളില്‍ പെട്ടതാണ്.(2:185) അല്ലാഹു ആരംഭിച്ചതു കൊണ്ട് ഞാനും ആരംഭിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് സഫയില്‍ കഅബ കാണാവുന്നത്ര കയറി ഖിബ്‌ലക്കു നേരെ തിരിഞ്ഞു നിന്ന് അല്ലാഹുവിനെ ഏകനാക്കുക (ലാഇലാഹ ഇല്ലല്ലാഹു)യും തക്ബീര്‍ ചൊല്ലുകയും ചെയ്തു (لَا إِلهَ إِلَّا اللهُ وَ اللهُ أَكْـبَر).
ശേഷം ഇപ്രകാരം പറഞ്ഞു:
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ
അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപതൃം അവനാണ്. സര്‍വ്വസ്തുതിയും അവനാണ്. അവന്‍ സര്‍വ്വശക്തനാണ്. അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. അവന്‍ ഏകന്‍ മാത്രമാണ്. തന്റെ വാഗ്ദത്തംഅവന്‍ പാലിച്ചു. തന്റെ ദാസനെ അവന്‍ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.'' പിന്നീട് അവിടുന്ന് അതിനിടയില്‍ പ്രാര്‍ത്ഥിക്കുകയും അപ്രകാരം മൂന്ന് തവണ പറയുകയും ചെയ്തു. സഫയില്‍ ചെയ്തതു പോലെ പിന്നീട് മര്‍വയില്‍ വെച്ചും ചെയ്തു. (മുസ്‌ലിം) 

119. അറഫയില്‍ വെച്ചുള്ള പ്രാര്‍ത്ഥന  الدعاء يوم عرفة


പ്രാര്‍ത്ഥനയില്‍ ഉത്തമമായത് അറഫയിലെ പ്രാര്‍ത്ഥനയാണ്. ഞാനും എന്റെ മുന്‍ഗാമികളായ നബിമാരും പറഞ്ഞതില്‍ ഉത്തമമായത് ലാഇലാഹ ഇല്ലല്ലാഹു....(തുര്‍മുദി)
لا إلهَ إلاّ اللّهُ وَحْـدَهُ لا شَـريكَ له، لهُ المُلـكُ ولهُ الحَمـد، وهوَ على كلّ شيءٍ

120. മശ്അറുല്‍ ഹറാമില്‍ വെച്ചുള്ള പ്രാര്‍ത്ഥന  الذكر عند المشعر الحرام

നബി (സ) തന്റെ ഖസ്വ്‌വാഅ് എന്ന ഒട്ടകത്തില്‍ കയറി. മശ്അറുല്‍ ഹറാമില്‍ എത്തിയപ്പോള്‍ ഖിബ്‌ലക്കുനേരെ തിരിഞ്ഞു പ്രാര്‍ത്ഥിക്കുകയും തക്ബീറും തഹ്‌ലീലും ചൊല്ലുകയും ചെയ്തു. നേരം വെളുത്തശേഷം സൂര്യോദയത്തിന്റെ മുമ്പായി അവിടെ നിന്ന് പുറപ്പെടുകയും ചെയ്തു. (മുസ്‌ലിം)

121. ജംറയില്‍ എറിയുമ്പോള്‍  التكبيرة عند رمي الجمار مع كل حصاة

 മൂന്ന് ജംറകളില്‍ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴും നബി(സ) തക്ബീര്‍ (اللهُ أَكْـبَر) ചൊല്ലിയിരുന്നു. പിന്നീട് അദ്ദേഹം ഒന്നും രണ്ടും ജംറകളില്‍ എറിഞ്ഞ ശേഷം അല്‍പം മുന്നോട്ട് നീങ്ങി ഇരുകൈകളും ഉയര്‍ത്തി ഖിബ്‌ലക്ക് നേരെ തിരിഞ്ഞു നിന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ ജംറത്തുല്‍ അഖബയില്‍ എറിയുമ്പോള്‍ ഓരോ കല്ലിനോടൊപ്പം തക്ബീര്‍ ചൊല്ലുക മാത്രമാണ് ചെയ്തത്. അവിടെ നില്‍ക്കാതെ പിരിഞ്ഞുപോകുകയായിരുന്നു. (മുസ്‌ലിം)

122. ആശ്ചരൃകരവും സന്തോഷകരവുമായ കാരൃം ഉണ്ടായാല്‍  دعاء التعجب والأمر السار


سُـبْحانَ الله അല്ലാഹു എത്ര പരിശുദ്ധന്‍ (ബുഖാരി)
اللهُ أَكْـبَر അല്ലാഹു ഏറ്റവും മഹാന്‍ (ബുഖാരി)


123. സന്തോഷകരമായ കാരൃമുണ്ടായാല്‍ ചെയ്യേണ്ടത്  ما يفعل من أتاه أمر يسره

 സന്തോഷം നല്‍കുന്ന വല്ല കാരൃവും നബി (സ)ക്ക് എത്തിയാല്‍ അല്ലാഹുവിന് നന്ദി കാണിച്ചുകൊണ്ട് അവിടുന്ന് സാഷ്ടാംഗം ചെയ്യുമായിരുന്നു. (അബൂദാവുദ്, തുര്‍മുദി)

124. ശരീരത്തില്‍ വേദന അനുഭവിക്കുമ്പോള്‍  ما يقول من أحس وجعاً في جسده

ശരീരത്തില്‍ വേദനിക്കുന്ന ഭാഗത്ത് കൈ വെക്കുക, മൂന്ന് തവണ ബിസ്മില്ലാഹി (بِسْمِ اللهِ) എന്ന് പറയുക ശേഷം ഏഴു പ്രാവശൃം ഇപ്രകാരവും പറയുക.
أَعُوذُ باللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
എന്നെ ബാധിച്ചതിന്റേയും ഞാന്‍ ഭയപ്പെടുന്നതിന്റേയും വിഷമത്തില്‍ നിന്ന് അല്ലാഹുവിലും അവന്റെ കഴിവിലും ഞാന്‍ അഭയം തേടുന്നു. (മുസ്‌ലിം)

 125. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍  دعاء من خشي أن يصيب شيئاً بعينه


اللّهُـمَّ بارِك عَلَـيه
നിങ്ങളിലൊരാള്‍ തന്റെ സഹോദരനിലോ തന്നില്‍ തന്നെയോ ധനത്തിലോ ആശ്ചരൃപ്പെടുത്തുന്ന വല്ലതും കണ്ടാല്‍ (അവന്‍ അവന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.) നിശ്ചയം കണ്ണേറ് യാഥാര്‍ത്ഥൃമാണ്. (അഹ്മദ്, ഇബ്‌നുമാജ)



126. ഭയപ്പെടുമ്പോള്‍  ما يقال عند الفزع

 لا إلهَ إلاّ اللّهُ എന്ന് പറയുക.


127. അറവ് നടത്തുമ്പോള്‍  ما يقول عند الذبح أو النحر


بِسْمِ اللهِ واللهُ أَكْبَرُ اللَّهُمَّ مِنْكَ ولَكَ اللَّهُمَّ تَقَبَّلْ مِنِّي
അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനാണ്. (അല്ലാഹുവേ, ഇത് നിന്നില്‍ നിന്നാണ്. നിനക്കുള്ളതുമാണ്) അല്ലാഹുവേ എന്നില്‍ നിന്നും ഇത് സ്വീകരിക്കേണമേ. (മുസ്‌ലിം, ബൈഹഖി)


128. പിശാചിന്റെ കുതന്ത്രങ്ങള്‍ തടയാന്‍  ما يقول لرد كيد مردة الشياطين


أَعُوذُ بكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ ولَا فَاجرٌ مِنْ شّرِّ مَا خَلقَ، وبَرَأَ وذَرَأَ، ومِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وِمنْ شَرِّ مَا يَعْرُجُ فيهَا، ومِن شَرِّ مَا ذَرَأَ في الأَرْضِ ومِنْ شَرِّ مَا يَخْرُجُ مِنْهَا، وِمنْ شَرِّ فِتَنِ اللَّيْلِ والنَّهارِ، ومِنْ شَرِّ كُلِّ طارِقٍ إِلَّا طَارِقاً يَطْرُقُ بخَيْرٍ يَا رَحْمَنُ
പുണൃവാനോ കുറ്റവാളിക്കോ ലംഘിക്കാന്‍ കഴിയാത്ത അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു. ആകാശത്തില്‍ നിന്നിറങ്ങുന്നവയുടെയും അവിടേക്ക് കയറി പോകുന്നവയുടേയും തിന്മയില്‍ നിന്നും അവന്‍ ഭൂമിയില്‍ സൃഷ്ടിച്ചവയുടേയും അതില്‍ നിന്ന് പുറപ്പെടുന്നവയുടേയും തിന്മയില്‍ നിന്നും രാപകലുകളിലെ കുഴപ്പങ്ങളുടെ നാശങ്ങളില്‍ നിന്നും രാത്രിയില്‍ വന്നു ഭവിക്കുന്ന എല്ലാത്തിന്റേയും വിഷമത്തില്‍ നിന്നും - (നന്മയുമായി വരുന്നവയൊഴികെ) - കാരുണൃവാനേ ഞാന്‍ നിന്നിലഭയം തേടുന്നു. (അഹ്മദ്)


129. പാപമോചനമര്‍ത്ഥിക്കലും പ്രാര്‍ത്ഥിക്കലും  الاستغفار والتوبة


നബി(സ) പറഞ്ഞു: അല്ലാഹുവാണെ, ഒരു ദിനം എഴുപതിലധികം തവണ ഞാന്‍ അല്ലാഹുവിനോട് പാപമോചനത്തിനായി തേടുകയും അവങ്കലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു. (ബുഖാരി) നബി(സ)പറഞ്ഞു: ജനങ്ങളേ അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങുവിന്‍. ഞാന്‍ ഒരു ദിനം നൂറു തവണ അല്ലാഹുവിലേക്ക് പശ്ചാതപിച്ചു മടങ്ങുന്നുണ്ട്. (മുസ്‌ലിം)
أَسْتَغْفِرُ اللهَ العَظِيم الَّذِي لَا إِلَهَ إلَّا هُوَ الحَيَّ القَيّوُمَ وأَتُوبُ إِلَيهِ
നബി (സ) പറഞ്ഞു: മഹാനായ അല്ലാഹുവിനോട് ഞാന്‍ പാപമോചനം തേടുന്നു. അവനല്ലാതെ മറ്റൊരാരാധൃനില്ല. ജീവിച്ചിരിക്കുന്നവനും നിയന്താവുമാണവന്‍. അവനിലേക്ക് ഞാന്‍ ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു. എന്ന് ഒരാള്‍ പറഞ്ഞാല്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന് തിരിഞ്ഞോടിയവനാണെങ്കിലും ശരി. (അബൂദാവൂദ്, തുര്‍മുദി) നബി(സ) പറഞ്ഞു: റബ്ബ് തന്റെ ദാസനോട് ഏറ്റവും അടുക്കുന്നത് രാത്രിയുടെ അവസാനത്തിലാണ്. തല്‍സമയം അല്ലാഹുവിനെ ഓര്‍ക്കുന്നവരുടെ കൂട്ടത്തില്‍ നിനക്കാവാന്‍ സാധിക്കുമെങ്കില്‍ നീ അപ്രകാരം ആവുക. (തുര്‍മുദി, നസാഇ ) നബി(സ) പറഞ്ഞു: ഒരു ദാസന്‍ തന്റെ നാഥനോട് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ സുജൂദില്‍ പ്രാര്‍ത്ഥന കൂടുതലാക്കുക. (മുസ്‌ലിം) നബി(സ) പറഞ്ഞു എന്റെ മനസ്സിന് മറവി സംഭവിക്കാറുണ്ട്. ഞാന്‍ ഒരു ദിവസം നൂറ് തവണ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നുണ്ട്. (മുസ്‌ലിം) 

130. തസ്ബീഹ്, തഹ്മീദ്, തഹ്‌ലീല്‍, തക്ബീര്‍ എന്നിവയുടെ ശ്രേഷ്ടത  فضل التسبيح والتحميد ، والتهليل ، والتكبير


سُبْحَانَ اللهِ وَبِحَمْدِهِ
നബി(സ) പറഞ്ഞു: സുബ്ഹാനല്ലാഹി വബി ഹംദിഹി (ഞാന്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു) എന്ന് ഒരുദിനം നൂറ് തവണ വല്ലവനും പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ ഇളവ് ചെയ്യപ്പെടും ആ പാപങ്ങള്‍ സമുദ്രത്തിലെ നുരകളോളം ഉണ്ടായിരുന്നാല്‍ പോലും. (ബുഖാരി, മുസ്‌ലിം)
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ
നബി(സ) പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹു,.. എന്ന് വല്ലവനും പത്ത് തവണ പറഞ്ഞാല്‍ അവന്‍ ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് നാല് അടിമകളെ മോചിപ്പിച്ചവനെ പോലെയാണ്. (ബുഖാരി, മുസ്‌ലിം)
سُبْحانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيمِ
നബി(സ) പറഞ്ഞു: നാവുകൊണ്ട് ഉച്ചരിക്കാന്‍ പ്രയാസം കുറഞ്ഞതും ത്രാസില്‍ ഘനം കൂടിയതും റഹ്മാനായ അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ടു വചനം ഇപ്രകാരമാണ്. സുബ്ഹാനല്ലാഹി.. .. (അല്ലാഹുവിന്റെ പരിശുദ്ധിയേയും അവന്റെ മഹത്വത്തേയും ഞാന്‍ പ്രകീര്‍ത്ഥിക്കുന്നു. മഹാനായ അല്ലാഹു പരിശുദ്ധനത്രെ. (ബുഖാരി, മുസ്‌ലിം)
سُبْحَانَ اللهِ، والحَمْدُ للهِ، لَا إِلَهَ إلَّا اللهُ واللهُ أَكْبَرُ
നബി(സ) പറഞ്ഞു: സുബ്ഹാനല്ലാ.. .. എന്ന് ഞാന്‍ പറയുന്നത് സൂരൃരശ്മി ഏല്‍ക്കുന്ന(ഈ ലോകത്തുള്ള)വയേക്കാള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്. (മുസ്‌ലിം)
سُبْحَانَ اللهِ
നബി(സ) പറഞ്ഞു: നിങ്ങളിലൊരാള്‍ക്ക് എല്ലാ ദിനവും ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുമോ? അപ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചു. ഞങ്ങളെങ്ങനെയാണ് ആയിരം നന്മകള്‍ നേടുക. അവിടുന്ന് പറഞ്ഞു. നൂറ് തവണ തസ്ബീഹ് ചൊല്ലുക. എന്നാല്‍ അവന് ആയിരം നന്മകള്‍ രേഖപ്പെടുത്തപ്പെടും. അതല്ലെങ്കില്‍ അവന്റെ ആയിരം പാപങ്ങള്‍ ഇളവ് ചെയ്യപ്പെടും (മുസ്‌ലിം)
سُبْحَانَ اللهِ العَظِيمِ وبِحَمْدِهِ
സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി.. ... ... എന്ന് വല്ലവനും പറഞ്ഞാല്‍ അവന് വേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്. (തുര്‍മുദി)
لَا حَوْلَ وَلَا قُوَّةَ إِلَّا باللهِ
നബി(സ) പറഞ്ഞു: അബ്ദുല്ലാഹിബ്‌നു ഖൈസേ സ്വര്‍ഗ്ഗത്തിലെ നിക്ഷേപങ്ങളില്‍ പെട്ട ഒരു നിക്ഷേപത്തെ കുറിച്ച് നിന്നെ ഞാന്‍ അറിയിക്കട്ടെ. ഞാന്‍ പറഞ്ഞു. അതെ, തിരുദൂതരേ. അവിടുന്ന് പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി. എന്ന് പറയുക. (ബുഖാരി)
سُبْحَانَ اللهِ، والحَمْدُ للهِ، ولَا إِلَهَ إِلاَّ اللهُ واللهُ أَكْبَرُ
നബി (സ) പറഞ്ഞു: വചനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നാലാണ്. സുബ്ഹാന.... ഇവയില്‍ ഏതു കൊണ്ട് തുടങ്ങിയാലും പ്രശ്‌നമില്ല. (മുസ്‌ലിം)
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبيراَ والْحَمْدُ للهِ كَثيراً، سُبْحَانَ اللهِ رَبِّ العَالَمينَ، لَا حَوْلَ وَلَا قُوَّةَ إِلّا باللهِ العَزيزِ الْحَكِيمِ.اللَّهُمَّ اغْفِرْ لِي، وارْحَمْنِي، واهْدِنِي، وارْزُقْنِي
ഒരു ഗ്രാമീണന്‍ നബി (സ)യുടെ അടുത്ത് വന്ന് പറഞ്ഞു: എനിക്ക് പറയാന്‍ ചില വചനങ്ങള്‍ പഠിപ്പിച്ചു തന്നാലും. അവിടുന്ന് പറഞ്ഞു: അല്ലാഹു അല്ലാതെ മറ്റൊരാരാധൃനുമില്ല. അവന്‍ ഏകനാണ്. അവനൊരു കൂട്ടുകാരനുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവിനെ ഞാന്‍ അധികം സ്തുതിക്കുന്നു. സര്‍വ്വലോക പരിപാലകനായ അല്ലാഹു എത്രയോ പരിശുദ്ധന്‍. തന്ത്രജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ് ശേഷിയും കഴിവും. അദ്ദേഹം ചോദിച്ചു. ഇവ എന്റെ രക്ഷിതാവിനുള്ളതാണല്ലോ. എനിക്കുള്ളതെന്താണ്. നബി (സ) പറഞ്ഞു: നീ പറയുക. അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും എന്നെ നീ അനുഗ്രഹിക്കുകകയും എനിക്ക് നേരായ മാര്‍ഗ്ഗം കാണിച്ചു തരികയും എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ. (മുസ്‌ലിം)
اللَّهُمَّ اغْفِرِ لِي، وارْحَمْنِي، واهْدِنِي، وعَافِنِي وارْزُقْنِي
ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ നബി (സ) അയാളെ നമസ്‌കാരം പഠിപ്പിക്കുകയും ശേഷം ഇപ്രകാരം പ്രാര്‍ത്ഥിക്കാനും പറയും. അല്ലാഹുവേ, നീ എനിക്ക് പൊറുത്ത് തരികയും എനിക്ക് കാരുണൃം നല്‍കുകയും എന്നെ സന്മാര്‍ഗ്ഗത്തിലാക്കുകയും എനിക്ക് സൗഖൃം തരികയും എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ! (മുസ്‌ലിം)
നിശ്ചയം ദുആയില്‍ ശ്രേഷ്ടമായത് അല്‍ഹംദുലില്ലാഹി (الْحَمْدُ للهِ) എന്നതാണ്.
ദിക്‌റുകളില്‍ ശ്രേഷ്ടമായത് ലാ ഇലാഹ ഇല്ലല്ലാഹു (لَا إِلَه إِلَّا اللهُ) എന്നതുമാണ്. (തുര്‍മുദി, ഇബ്‌നുമാജ)
എന്നെന്നും അവശേഷിക്കുന്ന സുകൃതങ്ങള്‍ സുബ്ഹാന...... (അഹ്മദ്, ഇബ്‌നുമാജ)
سُبْحَانَ اللهِ، والْحَمْدُ للهِ، لَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ


131. നബി (സ) തസ്ബീഹ് ചൊല്ലിയത്  كيف كان النبي صلى الله عليه وسلم يسبح ؟

 അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന് നിവേദനം അദ്ദേഹം പറയുന്നു: നബി (സ) തസ്ബീഹ് ചൊല്ലുമ്പോള്‍ തന്റെ വലത് കൈ കൊണ്ട് എണ്ണം പിടിക്കുന്നത് ഞാന്‍ കണ്ടു. (അബൂദാവുദ്, തുര്‍മുദി) 

132. പൊതു മര്യാദകള്‍  من أنواع الخير والآداب الجامعة

 സന്‍ധൃയായാല്‍ കുട്ടികളെ പുറത്തിറങ്ങുന്നത് തടയുക. കാരണം പിശാചുക്കള്‍ വൃാപിക്കുന്ന സമയമാണത്. രാത്രിയില്‍ ഒരു വേള കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ വിട്ടേക്കുക. വാതിലുകള്‍ കൊട്ടി അടക്കുകയും അല്ലാഹുവിന്റെ നാമം ചൊല്ലുകയും ചെയ്യുക. കാരണം ബന്‍ധിക്കപ്പെട്ട വാതിലുകള്‍ പിശാച് തുറക്കുകയില്ല. നിങ്ങളുടെ തോല്‍പാത്രങ്ങള്‍ കെട്ടുക. അല്ലാഹുവിന്റെ നാമം പറയുകയും ചെയ്യുക. പാത്രങ്ങള്‍ നിങ്ങള്‍ അടച്ചുവെക്കുക. അല്ലാഹുവിന്റെ നാമം ചൊല്ലുകയും ചെയ്യുക. അതിന്റെ മേല്‍ വിലങ്ങനെ വല്ലതും വെക്കുകയെങ്കിലും വേണം. നിങ്ങള്‍ വിളക്കുകള്‍ അണക്കുകയും ചെയ്യുക. (ബുഖാരി, മുസ്‌ലിം)http:sunnisonkal.blogspot.com