സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 2



ഇമാം സുയൂഥി () യുടെ വാക്കുക കാണുക . ശറഇയ്യായ എല്ലാ വ്യവസ്ഥിതികളും ൾകൊണ്ടതാണ് ഖു. അവയെല്ലാം നബി() ഗ്രഹിച്ചിട്ടുമുണ്ട്. സുന്നത്തുകളിലൂടെ അവ സമൂഹത്തിന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. നുബൂവ്വത്ത് പദവിയുള്ളാ ഒരാ ഗ്രഹിക്കുന്നവ മറ്റ് ജനങ്ങൾക്ക് ഗ്രഹിക്കാനാകാത്തത് കൊണ്ടാണിത്. (ഫതാവാ സുയൂഥി)

അപ്പോ ഖുആനിന്റെ വിശദീകരണം അല്ലാഹുവി നിന്ന് ലഭിക്കുമ്പോഴേ പൂർണ്ണമാകൂ. അല്ലാഹു പറയുന്നത് കാണുക.


ثُمَّ إِنَّ عَلَيْنَا بَيَانَهُ (75:19



പിന്നീട് അതിനെ വിശദീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാാണ് (സൂറത്തു ഖിയാമ 19)
അല്ലാഹുവി നിന്നു ലഭിക്കുന്ന വിശദീകരണം ജനങ്ങൾക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാ നിയോഗിക്കപ്പെടുന്നത്. അവിടെയാണ് രണ്ടാമത്തെ പ്രമാണമായ സുന്നത്തിന്റെ പ്രസക്തി. അപ്പോ ഖുആനിനെ നാം മനസ്സിലാക്കേണ്ടത് അല്ലാഹു നബി صلى الله عليه وسلم ക്ക് വിശദീകരിച്ചു കൊടുത്തത് പോലെയാണ്. അല്ലാതെ അറബി ഭാഷ മനസ്സിലാക്കിയോ പരിഭാഷ നോക്കിയോ അല്ലെന്ന് സ്പഷടമാണ്. അല്ലാഹു ഖുആനിന്ന് ൽകിയ വിശദീകരണമാണ് തിരുസുന്നത്ത്.

നബി صلى الله عليه وسلم യുടെ വാക്കുക, പ്രവൃത്തിക, മൌനാനുവാദങ്ങ എന്നിവയാണ് സുന്നത്ത്. ഖുആനിന്റെ ആധികാരക വിശദീകരണമാണ് സുന്നത്ത് ൾകൊള്ളുന്നത്. ഖുആനി വ്യക്തമായി പറഞ്ഞിട്ടില്ലാത്ത കാര്യങ്ങ സുന്നത്തി നിന്ന് മനസ്സിലാക്കണം.

മുസ്ലിം ഉമ്മത്തി സംഭവിക്കാവുന്ന മുഴുവ പ്രശ്നങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം നബി صلى الله عليه وسلم ക്ക് ൽകപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം വ്യക്തമായോ പൊതുവായോ അവിടുന്ന് പറഞ്ഞുവെച്ചു. ഏതെങ്കിലും കാര്യത്തി വ്യക്തമായ വിധി ൽകാത്തതുണ്ടെങ്കിൽ അതിനുള്ള പരിഹാരവും ഖുആനും സുന്നത്തുമുൾകൊള്ളുന്നുണ്ട്.

ചുരുക്കത്തി ഇസ്ലാമിന്റെ സുപ്രധാന പ്രമാണം ഖുആനും സുന്നത്തുംാണെന്ന് നാം മനസ്സിലാക്കി

ഇനി ഖുആനിന്റെയും സുന്നത്തിന്റെയും അറിവുകളും രഹസ്യങ്ങളും പതിനഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറം നിൽക്കുന്ന നാം എങ്ങനെ മനസ്സിലാക്കണമെന്നതാണ് പ്രധാന വിഷയം.

എല്ലാ കാര്യങ്ങളും ൾകൊണ്ട ഖുആനും സുന്നത്തും നമ്മുടെ കൈവശമുണ്ടെങ്കിലും പല കാര്യങ്ങളും പ്രത്യക്ഷമായൈ അവയി വ്യക്തമാക്കിയിട്ടില്ല. ഖുആനിലും സുന്നത്തിലും പറഞ്ഞ വ്യാപകാർത്ഥമുള്ള പ്രയോഗങ്ങളി നിന്നും മറ്റും അവ കണ്ടെത്തുകയാണ് വേണ്ടത്. ഇവിടെയാണ് ഇജ്തിഹാദിന്റെ (ഗവേഷണം) അനിവാര്യത വ്യക്തമാകുന്നത്. മഹദ് കൃത്യം നിരുപാധികം എല്ലാവർക്കും നിർവഹിക്കാനാവുന്നതല്ല. ഇജ്തിഹാദ് വഴി ഹുകുമുക (വിധിക) കണ്ടെത്തുന്നവ ഒട്ടേറെ നിബന്ധനക മേളിച്ച വ്യക്തിയായിരിക്കണം.

അല്ലാഹു പറയുന്നത് കാണുക.


وَإِذَا جَاءهُمْ أَمْرٌ مِّنَ الأَمْنِ أَوِ الْخَوْفِ أَذَاعُواْ بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُوْلِي الأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ وَلَوْلاَ فَضْلُ اللّهِ عَلَيْكُمْ وَرَحْمَتُهُ لاَتَّبَعْتُمُ الشَّيْطَانَ إِلاَّ قَلِيلاً (سورة النساء 83)



അവരുടെ അടുക്ക സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാർത്ത കിട്ടിയാ അവരത് പറഞ്ഞ് പരത്തും. അവരത് റസൂലിലേക്കും അവരിലെ കാര്യബോധമുള്ളവരിലേക്കും എത്തിച്ച് കൊടുത്തിരുന്നെങ്കി അവരി നിന്ന് സൂക്ഷ്മാവസ്ഥ കണ്ടു പിടിക്കുവാ കഴിയുന്നവ അതിന്റെ യാഥാർത്ഥ്യം മനസിലാക്കുമായിരുന്നു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കി നിങ്ങളി ചുരുക്കം പേരൊഴിച്ച് മറ്റുള്ളവരെല്ലാം പിശാചിനെ പിപറ്റുമായിരുന്നു.

ആയത്തി പറഞ്ഞ ഉലു അംറ്ന് വിവിധ ർഥങ്ങൾ പറഞ്ഞ കൂട്ടത്തി ഇമാം റാസി رحمه الله പറയുന്നു.


"المسألة الأولى: في {أولي الأمر} قولان: أحدهما: إلى ذوي العلم والرأي منهم. (الرازي)"


ഉലു അംറി രണ്ടഭിപ്രായങ്ങളുണ്ട് ; ഒന്ന് : അറിവും കാര്യബോധവുമുള്ളവരിലേക്ക് മടക്കുകശേഷം ഇമാം റാസി തന്നെ رحمه الله പറയുന്നു


وثالثها: أن العامي يجب عليه تقليد العلماء في أحكام الحوادث (تفسير الرازي)


ആയത്തിലെ മസ്അലകളി മൂന്നാമത്തേത് : നിശ്ചയം പൊതുജനങ്ങൾക് അവർക്ക് നേരിടുന്ന പ്രശ്നങ്ങളി പണ്ഡിതരെ ആശ്രയിക്ക നിർബന്ധമാണ് എന്നതാണ്

മറ്റൊരു ആയത്തി അല്ലാഹു പറയുന്നു


وَمَا أَرْسَلْنَا قَبْلَكَ إِلاَّ رِجَالاً نُّوحِي إِلَيْهِمْ فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ(سورة الأنبياء 7)



അങ്ങേക്കുമുമ്പ് പുരുഷന്മാരെയല്ലാതെ നാം പ്രവാചകന്മാരയി നിയോഗിച്ചിട്ടില്ല. അവർക്ക് നാം ദിവ്യ ബോധനം ൽകുന്ന. നിങ്ങൾക്ക് അറിവില്ലെങ്കി അറിയുന്നവരോട് ചോദിച്ച് നോക്കുക

അപ്പോള് ഇവ്വിഷയകമായി അഥവാ ഖുര്‍‌ആനില് നിന്നും ഹദീസില് നിന്നും മസ്അലകള് കണ്ടുപിടിക്കുന്ന വിഷയത്തില് നാം പ്രഥമ പരിഗണന നല്‍‌കേണ്ടവര് തിരു നബി صلى الله عليه وسلم യുടെ സ്വഹാബത്തിനാണ്.

നബി () ക്ക് നല്‍‌കപ്പെട്ട അറിവും വ്യാഖ്യാനങ്ങളും നബി () യില് നിന്ന് നേരിട്ട് മനസ്സിലാക്കുകയും അതുവഴി പ്രവാചകനില് നിന്ന് പ്രായോഗിക പരിജ്ഞാനം സിദ്ധിക്കുകയും അല്ലാഹു കല്‍‌പിച്ചതിനെ എടുക്കുകയും വിലങ്ങിയതിനെ ഉപേക്ഷിക്കുകയും റസൂല് صلى الله عليه وسلم യെ പിന്‍‌പറ്റുകയും വഴിപ്പെടുകയും ചെയ്യുന്ന കാര്യത്തില് ഏറ്റവും വിജയം വരിക്കുകയും ചെയ്ത സമൂഹം നബി () യുടെ സ്വഹാബത്തായിരുന്നുവെന്ന കാര്യം മുസ്ലിം ലോകത്ത് തര്ക്കമില്ലാത്ത വസ്തുതയാണെന്നതുകോണ്ടാണത്. വിശുദ്ധ ഖുര്‍‌ആനില് പലയിടങ്ങളിലായി അവരെക്കുറിച്ച് "رضي الله عنهم" അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നുഎന്ന് സാക്ഷ്യപ്രത്യം നല്‍‌കിയതായും കാണാം.


ഇതനുസരിച്ച് വിശുദ്ധ ഖുര്‍‌ആന്റെ ആന്തരികവും ബാഹ്യവുമായ വസ്തുതകള് ഏറ്റവും ആധികാരികമായി മനസ്സിലാക്കി ഉള്ക്കൊണ്ട ജനത ഏതെന്ന് ചോദിച്ചാല് , ജനത തിരു നബി صلى الله عليه وسلم യുടെ സ്വഹാബത്താണെന്ന് നിസ്സംശയം പറയാം. എന്റെ സ്വഹാബികള് നക്ഷത്രങ്ങളെ പോലെയാണ്, അവരില് ആരെ പിന്പറ്റിയാലും നിങ്ങള് നേര്വഴിയിലായിഎന്നു നബി () പറഞ്ഞതും ശ്രദ്ധേയമാണ്.മറ്റൊരു ഹദീസില് കാണാം. എന്റെ സുന്നത്തിനെയും നേര്വഴിയിലായവരും നേര്വഴിയിലാക്കുന്നവരുമായ എന്റെ ഖുലാഫാഉല് റാഷിദുകളുടെ സുന്നത്തിനെയും നിര്ബന്ധമാക്കുക.

മഹാന്‍‌മാരായ സ്വഹാബത്ത് (رضي الله عنهم) എങ്ങിനെ ഖുര്‍‌ആനും സുന്നത്തും മനസ്സിലാക്കി എന്നറിയാന് അവരില് നിന്നും പ്രായോഗിക പരിജ്ഞാനം സിദ്ധിച്ച താബിഉകളെ (സ്വഹാബത്തിനെ പിന്‍‌പറ്റിയവരെ) ആശ്രയിക്കുകയല്ലാതെ വേറെ മാര്ഗങ്ങളില്ല.

അതുപോലെ താബിഉകളെ മനസ്സിലാക്കാന് അവരില് നിന്ന് പ്രായോഗിക പരിജ്ഞാനം ലഭിച്ച താബിഉത്താബിഉകളെ (പിന്‍‌പറ്റിയവരെ പിന്‍‌പറ്റിയവര്‍) ആശ്രയിച്ചേ പറ്റൂ. മുന്ന് വിഭാഗത്തെക്കുറിച്ചാണ് തിരു നബി صلى الله عليه وسلم പ്രത്യേകം എടുത്ത് പറഞ്ഞത്. :


عن عبدِ الله رضي الله عنه عن النبي صلى الله عليه وسلّم قال: «خيرُ النّاسِ قَرني، ثمَّ الذين يَلونهم، ثمَّ الذينَ يَلونَهم (صحيح البخاري رقم 2600).


മനുഷ്യരില് വച്ച് ഏറ്റവും ഉത്തമര് എന്റെ കാലത്തുള്ളവരും പിന്നെ അതിന്റെ ശേഷമുള്ളവരും പിന്നെ അവര്ക്കു ശേഷമുള്ളവരുമാണ്എന്ന്“ .

അപ്പോള് ഇതില് നിന്ന് വളരെ വ്യക്തമായി ഒരു സത്യം നമുക്ക് ലഭിക്കുന്നു. യഥാര്ത്ഥ ഇസ്ലാം എന്നു പറഞ്ഞാല് ഖുര്‍‌ആനും സുന്നത്തുമനുസരിച്ച് സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും ജീവിച്ചു കാണിച്ചു തന്ന മാര്ഗമാണെന്ന്.

ഇവരില് നിന്നും ഹിജ് രണ്ടും മൂന്നും നൂറ്റാണ്ടുകളില് ജീവിച്ചിരുന്ന അറിവിന്റെ മഹാസാഗങ്ങളായി ചരിത്രകാരന്മാരാല് അനിഷേധ്യമായി വിശേഷിപ്പിക്കപ്പെട്ട മുജ്തഹിദുകള് രേഖപ്പെടുത്തിയ വിശ്വാസപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളാണ് ഇസ്ലാം.


മേല്‍‌പറഞ്ഞ ഹദീസിന്റെ കല്‍‌പന അക്ഷരാര്ത്ഥത്തില് ഉള്ക്കൊണ്ട താബിഉകള് പൂര്ണ്ണമായും സ്വഹാബത്തിനെ അനുസരിക്കുകയും പിന്‍‌പറ്റുകയും ചെയ്തു. അങ്ങിനെ പൂര്ണ്ണമായും സ്വഹാബത്തിനെ പിന്‍‌പറ്റിയ താബിഉകള്ക്കും അല്ലാഹുവിന്റെ പൊരുത്തപ്പെടലിന്റെ സാക്ഷ്യപത്രം ഖുര്‍‌ആന്നല്കുന്നുണ്ട്. സ്വഹാബത്തിനെ പിന്‍‌പറ്റിയ താബിഉകളെയും അല്ലാഹു പൊരുത്തപ്പെടുകയും അവര് അല്ലാഹുവിനെയും പൊരുത്തപ്പെടുകയും ചെയ്തുഎന്ന്. നാം മുമ്പ് കൊടുത്ത തൌബ സൂറത്തിലെ ആയത്ത് 100 ല് ഉണ്ട്.

അപ്പോള് ഖുര്‍‌ആനിലൂടെയും ഹദീസിലൂടെയും തന്നെ നാം മനസ്സിലാക്കുന്നത് അല്ലാഹുവിന്റെ ദീനില് ഏറ്റവും കൂടുതല് അംഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടവരുമായ വിഭാഗം സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും ആണെന്നാണ്. മുസ്ലിം ലോകം മുഴുവന് അവരുടെ മിമ്പറുകളില് സ്വഹാബത്തിനെയും താബിഉകളെയും അവരെ പിന്പറ്റിയ താബിഉത്താബിഉകളേയും പ്രശംസിച്ച് കൊണ്ടേയിരിക്കുന്നു. ഇത് ലോകാവസാനം വരെ തുടരുകയും ചെയ്യും.

ഇതില് നിന്നും നാം മനസ്സിലാക്കേണ്ട പ്രധാന വസ്തുത, സ്വഹാബത്തിനെക്കാളും അതിന് ശേഷം താബിഉകളേക്കാളും പിന്നീട് താബിഉത്താബിഉകളേക്കാളും ദീനിന്റെ വിശ്വാസാനുഷ്ഠാനങ്ങള് കൃത്യമായി നിര്വ്വഹിക്കാനും അതിന്റെ അതിര്വരമ്പുകള് കാത്ത്സൂക്ഷിക്കാനും മറ്റൊരു കാലഘട്ടത്തിലെ ജനതക്കും സാധ്യമേ അല്ല എന്നതാണ്. അത്തരം ഒരു ഇസ്ലാമിക സാഹചര്യം പുന:സൃഷ്ടിക്കാന് ഇനി മറ്റാര്ക്കും സാധ്യവുമല്ല. കാരണം, അല്ലാഹുവിന്റെ പൂര്ണ്ണമായ ദീനിന്റെ യഥാര്ത്ഥ രൂപവും മട്ടവും ചിട്ടയും മാനവരാശിക്ക് പഠിപ്പിച്ച് പരിശീലിപ്പിക്കുവാന് അല്ലാഹുവിനാല് നിയുക്തനായ നബി () യില് നിന്ന് നേരിട്ട് പരിശീലനം നേടിയെടുക്കാന് അല്ലാഹു പ്രത്യേകം തെരെഞ്ഞെടുത്തവരാണ് സ്വഹാബാക്കള് എന്നതുകൊണ്ട് തന്നെ.

പരിശീലനം ലഭിച്ചവരേക്കാള് നന്നായി ദീനിന്റെ വിധിവിലക്കുകള് ഉള്ക്കൊള്ളാന് മറ്റാര്ക്കും കഴിയില്ലെന്നത് യുക്തിസഹജമാണ്. അപ്പോള് നബിയെ () പിന്‍‌പറ്റിയത്കൊണ്ട് സ്വഹാബത്തും , സ്വഹാബത്തിനെ പിന്പറ്റിയത് കൊണ്ട് താബിഉകളും താബിഉകളെ പിന്പറ്റിയത് കൊണ്ട് താബിഉത്താബിഉകളും ഇസ്ലാമിക ചരിത്രത്തില് അതുല്യരായിക്കഴിഞ്ഞു.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പിന്പറ്റി പിന്പറ്റി തലമുറകള് പിന്നോട്ടു പോകുന്തോറും നബി (صلى الله عليه وسلم ) യെ പൂര്ണ്ണമായി പിന്പറ്റണം എന്ന കല്പ്പന പരിപൂര്ണ്ണമായി നിറവേറ്റുന്നതില് പാളിച്ച സംഭവിക്കും എന്നു മനസ്സിലാക്കിയ പണ്ഡിതന്മാരില് ശ്രേഷ് പണ്ഡിതന്മാരായ മുജ്ത്തഹിദുകള് (അതായത് താബിഉകളിലും താബിഉത്താബിഉകളിലും ഉള്പ്പെട്ട മഹാ പണ്ഡിതന്മാര്‍) ദീനീചിട്ടകള് രേഖപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധാവാന്മാരായിരുന്നു. നബി (صلى الله عليه وسلم) യില് നിന്ന് നേരിട്ട് പരിശീലനം സിദ്ധിച്ച് , അല്ലാഹുവില് നിന്ന് ഖുര്‍‌ആനിലൂടെ അംഗീകാരം നേടിയ മഹാന്മാരായ സ്വഹാബത്തിന്റെ رضي الله عنهم ദീനീപ്രവര്ത്തനങ്ങളും നടപടിക്രമങ്ങളും എങ്ങനെയായിരുന്നുവെന്ന് കൃത്യമായും മനസ്സിലാക്കി ഗവേഷണ ബുദ്ധ്യാ അവകളെ വിശകലനം ചെയ്തും നബി (صلى الله عليه وسلم) യുടേയും സ്വഹാബത്തിന്റെയും ജീവിതം രേഖപ്പെടുത്തുകയും അവ ഗ്രന്ഥ രൂപത്തില് പിന്‍‌തലമുറകള്ക്ക് വേണ്ടി സമര്പ്പിക്കുകയും ചെയ്തു. ഉത്തരവാദിത്വം നിറവേറ്റിയ പണ്ഡിതന്മാര് ഖുര്‍‌ആന്റെയും ഹദീസിന്റെയും അംഗീകാരം സിദ്ധിച്ച കാലഘട്ടത്തില് ജീവിച്ചിരുന്നവരുമാണ്. മുത്ലഖുല് മുജ്തഹിദുകള് (ഇമാം അബൂഹനീഫ , ഇമാം മാലിക്, ഇമാം ശാഫി, ഇമാം അഹ്മദ്ബ്നു ഹമ്പല് رحمهم الله ورحمنا معهم തുടങ്ങിയവര്‍) എല്ലാം തന്നെ നബി (صلى الله عليه وسلم) ഏറ്റവും നല്ല കാലം എന്ന് വിശേഷിപ്പിച്ച കാലഘട്ടത്തില് ജീവിച്ചിരുന്നവരും ഖുര്‍‌ആന് തൃപ്തിപ്പെട്ട താബിഉകളിലും താബിഉത്താബിഉകളിലും ഉള്പ്പെടുന്നവരുമാണ്. കാലഘട്ടങ്ങളെക്കുറിച്ചാണ് നബി (صلى الله عليه وسلم) പറഞ്ഞത് കാലങ്ങളില് വെച്ച് നല്ല കാലം എന്റെ കാലവും പിന്നെ അതിന്റെ അടുത്ത കാലവും പിന്നെ അതിന്റെ അടുത്ത കാലവുംഎന്ന്.


ഇത് ഹിജ് ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളെയാണ് സൂചിപ്പിക്കുന്നത്.


നബി صلى الله عليه وسلم യേയും സ്വഹാബത്തിനേയും പിന്‍‌പറ്റുന്ന വിഷയത്തില് ഇവരേക്കാള് കൂടുതല് ശ്രദ്ധിക്കപ്പെടേണ്ടവര് ആരാണ് ? ഹിജ് രണ്ടും മൂന്നും നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന മഹാ പണ്ഡിതന്മാരേയും അവരുടെ ഗ്രന്ഥങ്ങളേയും പിന്പറ്റികൊണ്ടല്ലാതെ നബി صلى الله عليه وسلم യെയും സ്വഹാബത്തിനേയും പിന്പറ്റുന്ന വിഷയത്തില് ഒരടി മുന്നോട്ട് പോകാന് മുസ്ലിം ലോകത്തിന് കഴിയില്ല.

ഇതൊന്നും കൂടാതെ ഖുര്‍‌ആനിന്റെ ലഭ്യമായ പരിഭാഷകള് വായിച്ച് അതില് നിന്നും ഓരോ വായനക്കാരനും മനസ്സിലാകുന്നതനുസരിച്ച് ജീവിച്ചാല് അതാണ് അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കാനുള്ള മാര്ഗം എന്ന് വാദിക്കുന്നതിലെ അപകടം എത്ര വലുതാണ്.