സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 17



അസാധാരണ കഴിവുകളുടെയും അവസ്ഥ ഇതു തന്നെയാണ്. അല്ലാഹു ഉദ്ദേശിച്ചവര്ക്ക് അവന്കണക്കില്ലാതെ കൊടുക്കും.

നാല് ആയത്ത് കാണുക, അതില്രണ്ടെണ്ണം പരലോകത്ത് കണക്കില്ലാതെ കൊടുക്കുമെന്നു പറയുന്ന ആയത്ത്. രണ്ടെണ്ണം ഭൌതിക ലോകത്ത് മഹാന്മാര്ക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നവയും :

ഒന്ന് (ഭൌതിക ലോകത്ത് മഹാന്മാര്ക്ക് കണക്കില്ലാതെ കൊടുക്കുമെന്നത്)

كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقاً قَالَ يَا مَرْيَمُ أَنَّى لَكِ هَـذَا قَالَتْ هُوَ مِنْ عِندِ اللّهِ إنَّ اللّهَ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (سورة آل عمران 37
ആയത്തിന്റെ പശ്ചാത്തലം : പള്ളിയിലേക്ക് നേര്ച്ചയാക്കപ്പെട്ട മഹതി മര്‍‌യം ബീവി عليها السلام ന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മാതൃസഹോദരിയുടെ ഭര്ത്താവായ സകരിയ്യാ عليه السلام ആയിരുന്നു.(സകരിയ വിവാഹം ചെയ്തത് ഹന്നത്തിന്റെ അനുജത്തിയെയായിരുന്നു. ഹന്നത്തിനെ വിവാഹം ചെയ്തത് ഔലിയാക്കളില്പെട്ട ഇംറാനുമായിരുന്നു).

സംരക്ഷകനായ സകരിയ്യാ നബി عليه السلام മസിജിദുല്അഖ്സയില്തന്നെ ഒരു പ്രത്യേക റൂമുണ്ടാക്കി അതിലായിരുന്നു മഹതിയെ താമസിപ്പിച്ചിരുന്നത്.

ആയത്തിന്റെ അര്ത്ഥം:
സകരിയാ നബി എപ്പോള് റൂമില്പ്രവേശിച്ചോ അപ്പോഴൊക്കെ അവിടെ പ്രത്യേക ഭക്ഷണം കാണാമായിരുന്നു. അല്ഭുതത്തോടെ മഹാനവര്കള്ചോദിക്കുന്നു : നിങ്ങള്ക്ക് എവിടെ നിന്ന് ലഭിക്കുന്നു ഭക്ഷണം ? ' قالت هو من عند الله 'അത് അല്ലാഹുവില്നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. (ഇത് അസാധാരണ മാര്ഗത്തില് അല്ലാഹു നല്കികൊണ്ടിരിക്കയാണെന്നര്ത്ഥം). തുടര്ന്ന് മറിയം ബീവി പറയുന്നു. إن الله يرزق من يشاء بغير حساب അല്ലാഹു ഉദ്ദേശിച്ചവര്ക്ക് യാതൊരു കണക്കുമില്ലാതെ അവന്കൊടുക്കും” (ആലു ഇംറാന്37)

മര്‍‌യം ബീവി നബിയല്ല . സിദ്ദീഖത്താണെന്ന് ഖുര്‍‌ആന്പറഞ്ഞതുമാണ്.
രണ്ടാമത്തെ ആയത്ത് (ഭൌതിക ലോകത്ത് മഹാന്മാർക്ക് കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്ന )

നിരവധി അത്ഭുതങ്ങ ൽകി ആദരിച്ച ബഹുമാനപ്പെട്ട സുലൈമാ നബി عليه السلام യെകുറിച്ച് വിശുദ്ധ ഖു പറയുന്നു.


وَوَرِثَ سُلَيْمَانُ دَاوُودَ وَقَالَ يَا أَيُّهَا النَّاسُ عُلِّمْنَا مَنطِقَ الطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ إِنَّ هَذَا لَهُوَ الْفَضْلُ الْمُبِينُ (سورة النمل 16


സുലൈമാ നബി عليه السلام ദാവൂസ് നബി ന്റെ عليه السلام പിൻഗാമിയായി. മഹാനവർകൾ പറഞ്ഞു. : ജനങ്ങളേ, പക്ഷികളുടെ ഭാഷ എനിക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ആവശ്യമാ എല്ലാം ൽകപ്പെട്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ വ്യക്തമാ ഔദാര്യമാകുന്നു. (സൂറത്തുനംല് 16 )

ഇവ്വിഷയകമായിതന്നെ സൂറത്തു സ്വാദി അല്ലാഹു പറയുന്നു.




സുലൈമാ നബി عليه السلام പറഞ്ഞു : അല്ലാഹുവേ എനിക്ക് നീ പൊറുത്തു തരേണമേ, എന്റെ ശേഷം മറ്റാർക്കും ൽകാത്ത രാജാധികാരം എനിക്ക് നീ ൽകേണമേ, നീയാണ് കൂടുത ൽകുന്നവർൻ -ദുആ ഫലമായി നാം കാറ്റിനെ അവർക്ക് കീഴ്പ്പെടുത്തിക്കൊടുത്തു. താ ലക്ഷ്യം വെക്കുന്ന സ്ഥലത്തേക്ക് കാറ്റ് തന്റെ ആജ്ഞാനുസരണം സൌമ്യമായി സഞ്ചരിക്കുമായിരുന്നു. വാസ്തുശില്പികളും മുങ്ങ വിദഗ്ദരുമായ പിശാചുക്കളെയും കിഴ്പ്പെടുത്തികൊടുത്തു., ചങ്ങലകളി ബന്ധിക്കപ്പെട്ട മറ്റു ചില ചെകുത്താന്മാരെയും .(ശേഷം അല്ലാഹു പറഞ്ഞു ) കാര്യങ്ങളൊക്കെ നാം നിങ്ങൾക്ക് ദാനമായി ൽകികൊണ്ടിരിക്കുകയാണ്. ഇതി ഇഷ്ടമുള്ളത് യഥേഷ്ടം ഉപയോഗിച്ചോളൂ. അല്ലെങ്കി വേണ്ടെന്നു വെക്കാം കണക്കില്ലാതെ. (സാദ് -35-39 )

ദുനിയാവി അസാധാരണക്കാർക്ക് അസാധാരണ കഴിവുക കണക്കില്ലാതെ കൊടുക്കുമെന്നതിന് രണ്ട് ആയത്തുക മതി.
പരലോകത്ത് അല്ലാഹു അടിമക്ക് കണക്കില്ലാതെ ൽകുമെന്നു പറയുന്ന സൂക്തങ്ങ :
ഒന്ന്

زُيِّنَ لِلَّذِينَ كَفَرُواْ الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ آمَنُواْ وَالَّذِينَ اتَّقَواْ فَوْقَهُمْ يَوْمَ الْقِيَامَةِ وَاللّهُ يَرْزُقُ مَن يَشَاء بِغَيْرِ حِسَابٍ (البقرة 212
കാഫിറുകൾക്ക് ഭൌതിക ജീവിതം ആകർഷകമാക്കപ്പെട്ടിരിക്കുന്നു. മുഅ്മിനുകളെ അവ പരിഹസിക്കും. എന്നാ അന്ത്യ ദിനത്തി തഖ്വയിലധിഷ്ടിതമായി ജീവിച്ചവർക്കായിരിക്കും ഉന്നതസ്ഥാനം. അല്ലാഹു ഉദ്ദേശിച്ചവർക്ക് അവ കണക്കില്ലാതെ ൽകും ( -ബഖറ 212 )

ആയത്തി തഖ്വയിലൂന്നി ജീവിച്ചവർക്ക് പരലോകത്ത് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്ന് പറയുന്നു. അവ തന്നെയാണല്ലോ ഔലിയാക്ക .അല്ലാഹു തന്നെ പറയുന്നു.

അറിയുക നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്ക, അവർക്ക് ഭയമോ ദു:ഖമോ ഇല്ല. അവ വിശ്വസിക്കുകയും തഖ്വയിലധിഷ്ടിതമായി ജീവിക്കുകയും ചെയ്തവരാണ്. അത്തരക്കാർക്ക് ഇഹത്തിലും പരത്തിലും സുവിശേഷങ്ങളാണുള്ളത്( യൂനുസ് 62-64 )

രണ്ട് :
وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ (غافر 40

സത്യവിശ്വാസിയായിക്കൊണ്ട് ൽക്കർമ്മ, ചെയ്യുന്ന പുരുഷനും സ്ത്രീയും സ്വർഗത്ത്ല് പ്രവേശിക്കും. അവർക്ക് കണക്കില്ലാതെ അല്ലാഹു ൽകുന്നതാകുന്നു. “ (ഗാഫി-40 )

അപ്പോ ദുനിയ്യാവിലായാലും ആഖിറത്തിലായാലും അല്ലാഹു മഹാന്മാർക്ക് കണക്കില്ലാതെ ൽകുന്നു. ഇതനുസരിച്ച് അഹ്ലുസ്സുന്നത്തി ജമാഅത്ത് പറയുന്നു : സ്വന്തമായി കഴിവില്ല എന്നത് സത്യമാണെങ്കിലും അല്ലാഹു ഉദ്ദേശിച്ച മഹാന്മാർക്ക് അവ ഉദ്ദേശിച്ച അസാധാരണ മാർഗത്തിലൂടെയുള്ള കഴിവുക ദുനിയാവി ജീവിത കാലത്തും മരണശേഷം ആഖിറത്തിലും യാതൊരു കണക്കുമില്ലാതെ അവ ഉദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കുമ്പോ കൊടുക്കുന്നു.

ആശയത്തെ വ്യക്തമാക്കിക്കൊണ്ട് ഖുദ്സിയായ ഹദീസി കാണാം,


عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلّم: إن الله قال: من عادَى لي وَليّاً فقد آذَنْته بالحرب. وما تقرَّب إليَّ عبدي بشيءٍ أحب إلي مما افتَرَضْته عليه. وما يزال عبدي يتقرب إلي بالنوافل حتى أُحبه، فإذا أحبَبته كنت سمعه الذي يسمع به وبَصرَه الذي يبصر به ويدَه التي يبطِش بها. ورجله التي يمشي بها، وإنْ سألني لأَعطينه ، ولئن استعاذ بي لأعيذَنه (صحيح البخاري 6502


എന്റെ വലിയ്യിനോട് ഒരാ ശത്രുത വെച്ച് പുലർത്തിയാൽ فقد آذنته بالحرب അവനോട് ഞാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. (അല്ലാഹുവിന്റെ എതിരാളികളാണ് അവ, അവരെ നാശപ്പെടുത്താ അല്ലാഹു തീരുമാനിച്ചിരിക്കുന്നു എന്നർത്ഥം . അഥവാ ഹുസുനു ഖാതിമത്ത് ലഭിക്കാതെ പോകും. അല്ലാഹു നമ്മേ കാക്കട്ടെ )

എന്റെ അടിമ എന്നോടടുക്കാ , എനിക്ക് ഏറ്റവും പ്രിയങ്കരമായത് ഞാനവനോട് നിർബന്ധമായി കല്പിച്ച കാര്യങ്ങളെ കൃത്യമായി അനുഷ്ടിക്കലാണ്. (ഹറാമിനെ വെടിയുകയും കല്പിച്ചതിനെ ചെയ്യുകയും ചെയ്യുക ) അനന്തരം ർളായ കാര്യങ്ങ കാർക്കശ്യമായി ചെയ്യുന്നതോടൊപ്പം സുന്നത്തായ ർമ്മങ്ങളെക്കൊണ്ട് എന്നിലേക്ക് അവ അടുത്തു കൊണ്ടിരിക്കും ഞാ അവനെ മഹബ്ബത്ത് വെക്കുക എന്ന പദവിയിലെത്തുന്നത് വരെ

فإذا أحببته
അങ്ങിനെ ഞാനവനെ സ്നേഹിച്ചു കഴിഞ്ഞാ (അല്ലാഹുവിന്റെ മുഹിബ്ബ് എന്ന പദവിയിലെത്തിക്കഴിഞ്ഞാ പിന്നെ അവ സാധാരണക്കാരനല്ല ) അവ കേൾക്കുന്ന കേൾവി ഞാനായി മാറും, അവ കാണുന്ന കാഴ്ച ഞാനായി മാറും, പിടിക്കുന്ന കരം ഞാനായി മാറും , അവ സഞ്ചരിക്കുന്ന പാദങ്ങ ഞാനായി മാറും. നിശ്ചയമായും അവ എന്നോട് ചോദിച്ചാ ഞാനവന് ൽകുക തന്നെ ചെയ്യും . എന്നെക്കൊണ്ട് കാവലിനെ തേടിയാ നിശ്ചയം അവനെ ഞാ കാക്കുക തന്നെ ചെയ്യും “ (ബുഖാരി 6502 )
അഥവാ, അത്തരം ഔലിയാക്ക കാര്യം കേൾക്കണമെന്നുദ്ദേശിച്ചാൽ, അവരൊരു കാര്യം കാണണമെന്നോ ചെയ്യണമെന്നോ ഒരു സ്ഥലത്ത് എത്തണമെന്നോ ഉദ്ദേശിച്ചാ അതൊക്കെ അല്ലാഹു അവർക്ക് സാധിപ്പിച്ച് കൊടുക്കും

പത്തോളം രിവായത്തിലൂടെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അബൂഹുറൈറ , ആഇശ , അബ്ദുല്ലാഹിബ്നു അബ്ബാസ് , മുആദ്ബുനുജബ رضي الله عنهم തുടങ്ങി നിരവധി മഹാന്മാരി നിന്നുദ്ധരിച്ച ഹദീസാണിത്

ഇതിന് ഒരു പരിധിയുമില്ല . والله يرزق من يشاء بغير حساب. സാധാരണക്കാർക്ക് സാധാരണ കഴിവാവട്ടേ, അസാധാരണക്കാർക്ക് അസാധാരണ കഴിവാവട്ടെ , അല്ലാഹു ൽകുമ്പോൾ കിട്ടും. സൃഷ്ടികൾക്ക് കഴിവില്ല എന്നു പറഞ്ഞാ അത് കൊണ്ടുദ്ദേശിക്കുന്നത് സ്വന്തമായി കഴിവില്ല എന്നതാണ്. അവർക്ക് കഴിവുണ്ട് എന്ന് പറഞ്ഞാ അല്ലാഹു ൽകുന്ന കഴിവുണ്ട് എന്നുമാണ്



അല്ലാഹുവി ആര് തവക്കുലാക്കുന്നോ അവന് മുഴുവ കാര്യങ്ങൾക്കും അല്ലാഹു മതി. അല്ലാഹു അവന്റെ കാര്യം പൂർണ്ണമായി ഏറ്റെടുത്തു നിറവേറ്റുക തന്നെ ചെയ്യും (ത്വലാഖ് 3 )

സ്വന്തമായി സാധാരണ കഴിവുമില്ല , അസാധാരണ കഴിവുമില്ല. കഴിവുക ർക്കും അല്ലാഹു മുകൂ കൊടുത്തുവെച്ചിട്ടുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവ ഉദ്ദേശിക്കുമ്പോ അവനുദ്ദേശിച്ചത് കൊടുക്കും. അത് ദുനിയാവിലും കൊടുക്കും ആഖിറത്തിലും കൊടുക്കും. അതിന് പരിധിയൊന്നുമില്ല. ഇതാണ് കഴിവിനെ സംബന്ധിച്ച് പറയാനുള്ളത്

സ്വാഭാവികമായുണ്ടാകുന്ന ഒരു സംശയമാണ് മുഅ്ജിസത്തിന്റെയും കറാമത്തുകളുടെയും കഴിവുകളെ കുറിച്ച് ചില സ്ഥലങ്ങളി കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട് എന്നത്.

ഉദാഹരണം : ഈസാ നബി عليه السلام തൊട്ടിലി കിടന്നു പറഞ്ഞു آتاني الكتابഎനിക്ക് വേദ ഗ്രന്ഥം തന്നിരിക്കുന്നുഇതെല്ലാം അല്ലാഹുവിന്റെ വാഗ്ദാനങ്ങ കിട്ടിയതിന് തുല്യമാണ്. അല്ലാഹുവിന്റെ വാഗ്ദാനമാണല്ലോ والله يرزق من يشاء بغير حسابഅല്ലാഹു ഉദ്ദേശിച്ചവർക്ക് അവ കണക്കില്ലാതെ കൊടുക്കുമെന്നത്.അതുപോലെ ഖുദ്സിയായ ഹദീസി വന്ന വാഗ്ദനമാണ് ولئن سألني لأعطينه മുഹിബ്ബ് എന്നോട് ചോദിക്കുകയാണെങ്കി ഞാ തീർച്ചയായും അത് ൽകുന്നതാണ്എന്നത് . ഇത്തരം വാഗ്ദാനങ്ങ അല്ലാഹുവി നിന്നുള്ളതായതു കൊണ്ട് കിട്ടിയതിനു തുല്യമാണ്.

അടിസ്ഥാനത്തിലാണ് ചില സ്ഥലങ്ങളി ഇമാമുക മഹാന്മാർക്ക് കഴിവുണ്ട് എന്ന് പറയുന്നത്. ഖുആനി أتى أمر الله فلا تستعجلوهഖിയാമം വന്നു കഴിഞ്ഞു.എന്ന് പറഞ്ഞത് പോലെയാണിത്. അപ്പോ അമ്പിയാക്കൾക്കും മഹാന്മാർക്കും അസാധാരണ കഴിവുണ്ട് എന്ന് പറയാം അത് ർത്ഥത്തിലാണെന്ന് മാത്രം