സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 3 August 2014

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 19



അപ്പോ കറാമത്തിന്റെയും മുഅ്ജിസത്തിന്റെയും ലോകത്ത് നിന്നുകൊണ്ട് ചിന്തിക്കുമ്പോ ഒരു വലിയ്യിന് ഒരേ രാത്രി 40 പ്രാവശ്യം ജനാബത്തുണ്ടാകുകയും 40 പ്രാവശ്യം കുളിച്ചു എന്നു പറയുന്നതും അത്ഭുതമല്ല. മിഅ്റാജിന്റെ രാത്രിയി മുഹ്യിദ്ദീ ശൈഖിനെ കാണുന്നതിനോ സംസാരിക്കുന്നതിനോ തടസ്സമില്ല. അല്ലാഹു ഗൌസു അഅ്ളം എന്ന് വിളിക്കുന്നതിനും ഇസ്ലാമിക അധ്യാപനങ്ങ എതിരല്ല.

നാമൊക്കെ ജനിക്കുന്നതിന് മുമ്പ് നമ്മേയടക്കമുള്ള മനുഷ്യരെ ഹജ്ജിന് വിളിക്കാ അല്ലാഹു ഇബ്റാഹിം നബിയോട് കല്പിച്ചത് ഖുആനിലുണ്ടല്ലോ . നൂറ്റാണ്ടുകൾക്ക് മുമ്പ് വഫാതായ മൂസാ നബി عليه السلام, ഇബ്റാഹിം നബി عليه السلام തുടങ്ങിയ നബിമാരോട് മി‌‌അ്റാജിന്റെ രാത്രിയി നബി صلى الله عليه وسلم സംസാരിച്ച സംഭവം സ്വഹീഹായ ഹദീസുകളിലുണ്ട്

ൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങ കിട്ടുന്നത് ഖുആനിനോ ഹദീസിനോ എതിരല്ല. പ്രവാചകരല്ലാത്ത യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊകെ വഹ്യ് ലഭിച്ചത് ഖുആനിലുണ്ട്

ഇബ്നു തൈമിയ്യ ലൌഹു മഹ്ഫൂദി നോക്കി കാര്യങ്ങ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് ർണ്ണിച്ച് അരുമ ശിഷ്യ ഇബ്നു ഖയ്യിം പറയുന്നുണ്ട്. ഇബ്നു ഖയ്യിം തനെ മദാരിജുസ്സാലികീഎന്ന പുസ്തകത്തിന്റെ 2/498 പറയുന്നു


أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490


ഹിജ് 702 താർതാരികൽ ശാമിനെ ആക്രമിക്കാ വന്നപ്പോ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംക വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. സദസ്സിലുള്ളവ إن شاء الله പറയാ പറഞ്ഞപ്പോ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നു ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാ കേട്ടിട്ടുണ്ട് അവ എന്നോട് കൂടുത കൂടുത ചോദിച്ചപ്പോ ഞാ പറഞ്ഞു. നിങ്ങ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹു മഹ്ഫൂദി എഴുതിവെച്ചിട്ടുണ്ട് നിശ്ചയം ഭൂപ്രദേശത്ത് വിജയം മുസ്ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്

ഇതേ കിതാബി മറ്റൊരു സ്ഥലത്ത് ഇബ്നു ഖയ്യിം പറയുന്നു :

أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا


ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്ക ഞാനദ്ധേഹത്തോട് പറഞ്ഞുനിങ്ങളാ കാണുന്ന കാര്യങ്ങ അവരോട് പറയുകയാണെങ്കി എത്ര നന്ന്അപ്പോ അദ്ധേഹം പറഞ്ഞു. രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. നിങ്ങളീ മുഖത്ത് നിന്നും കണ്ണി നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കി ഞങ്ങൾക്ക് കൂടുത നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാ ചെയ്യാ തുടങ്ങിയാ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാ സാധിക്കില്ല

അത് തന്നെയല്ലേ മുഹ്യിദ്ദീ മാലയിലുള്ളത്

കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണും ഞാ നിങ്ങളെ ൽബകമെന്നോവർ


അപ്പോ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളി നിന്നുണ്ടാകും. അതി വിശ്വസിക്കാറിരിക്കാ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും

തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്റാജിന്റെ രാത്രിയി വളരെ കുറഞ്ഞ സമയത്തിനുള്ളി ഉണ്ടായ ൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കി മാസങ്ങളെകൊണ്ട് നേടിയെടുക്കാ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദു അഖ്സയിലും (അത് പോകുന്ന വഴിയി പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദു അഖ്സയി വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്റത്തു മുതഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതി ൽഭുതപ്പെടാനില്ല.
അവസാനമായി എന്റെ സ്വന്തം ശരീരത്തോടും എല്ലാ മാന്യ വായനക്കാരോടും ഒരു ചെറിയ ഉപദേശം ൽകട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ

നാമെല്ലാവരും മനസ്സിലാക്കേണ്ടതും ഉറച്ചു വിശ്വസിക്കേണ്ടതും അല്ലാഹുവിന്റെ ദീ എന്നത് തിരുനബി صلى الله عليه وسلم യി നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതാണ്. അവരി നിന്ന് താബിഉക മനസ്സിലാക്കുകയും അവരി നിന്ന് മുജ്തഹിദുകളായ ഇമാമുക മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ശേഷം അവരുടെ ശ്രമങ്ങൾക്ക് പൂർത്തീകരണം നടത്തിയ വലിയ ഇമാമുക വഴി ലോക മുസ്ലിമീങ്ങ എക്കാലത്തും പുലർത്തിപ്പോന്ന ചര്യയാണ് അല്ലാഹുവിന്റെ ദീ. അതാണ് അല്ലാഹു വിശുദ്ധ ഖുആനിലൂടെ പിൻപറ്റാൻ പറഞ്ഞത്.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115

സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും

സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്ലാം

അടിസ്ഥാനത്തിലായിരിക്കണം നാമെപ്പോഴും നമ്മുടെ വിശ്വാസത്തെ കാത്തു സൂക്ഷിക്കേണ്ടത്. പാരമ്പര്യമാണ് നമ്മുടെ മതിൽക്കെട്ട് അതി നിന്ന് പുറത്ത് ചാടിക്കാ ബിദഇക എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം.

നമ്മുടെ മതിൽക്കെട്ട് എന്ത്കൊണ്ടാണ് പടുത്തുയർത്തിയതെന്ന് മനസ്സിലാക്കാ നാല് മദ്ഹബിന്റ് ഇമാമുകളുടെ ജീവിത ചരിത്രങ്ങളും അവരെ ചരിത്രകാരന്മാ എങ്ങിനെയാണ് വിലയിരുത്തിയതെന്നും ലോകമുസ്ലിമീങ്ങ എന്തുകൊണ്ടാണ് അവരുടെ പേര് കേൾക്കുമ്പോൾ അത്യാദരപൂർവ്വം (رضي الله عنه) ചൊല്ലുന്നതും ചിന്തിക്കുക. അവ ഇസ്ലാമിനെ മനസ്സിലാക്കിയ അവരുടെ ഗുരുനാഥന്മാരെയും അവരുടെ ഗുരുനാഥന്മാരായ മഹാന്മാരായ സ്വഹാബത്തിനെയുമൊക്കെ മനസ്സിലാക്കുന്നത് നാം നിലകൊള്ളുന്ന പാത മഹത്തരമാണെന്ന് ബോധ്യപ്പെടാ കൂടുത സഹായകരമാകും.

അതു പോലെ ഇവരുടെ മദ്ഹബുകൾക്ക് പാദസേവ ചെയ്ത ഇമാം ബുഖാരി, ഇമാം മുസ്ലിം ,ഇമാം നവവി, ഇമാം ഗസാലി, ഇമാം റാസി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജറു അസ്ഖലാനി () പോലുള്ള പതിനായിരക്കണക്കിന് ഇമാമുകളെയും പണ്ഡിതന്മാരെയും അറിഞ്ഞിരിക്കുന്നതും അവരൊക്കെ എന്തിന് ഇമാമുകളെ അനുധാവനം ചെയ്തു എന്ന് മനസ്സിലാക്കുന്നതും നന്ന്

സച്ചരിതരായ ഇമാമുകളുടെയും അവരെ പിൻപറ്റി ജീവിച്ച മുസ്ലിം ബഹുജനത്തിന്റെയും പാതയി നിന്ന് വ്യതിചലിപ്പിക്കലാണ് ഇബ്ലീസിന്റെയും ബിദഇകളുടെയും മുഖ്യലക്ഷ്യം അതിനു നാം വഴിപ്പെട്ടുപോകരുത്.

വിശ്വാസ സുരക്ഷയ്ക്ക് വേണ്ടി എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കുക. നിങ്ങ ആലോചിച്ച് നോക്കൂ നാമെല്ലാദിവസവും സുബ്ഹി നിസ്കാരത്തിലെ ഖുനൂത്തി ചെയ്യുന്ന ദുആയിലെ ആദ്യവരിയുടെ മഹത്വം

"اللهم اهدنا فيمن هديت وعافنا فيمن عافيت"

നാഥാ നീ ഹിദായത്തു ൽകി അനുഗ്രഹിച്ചവരുടെ കൂടെ ഞങ്ങളെയും ഉറപ്പിച്ചു നിറുത്തണേ, നീ ആഫിയത്ത് ൽകി അനുഗ്രഹിച്ചവരുടെ കൂട്ടത്തി ഞങ്ങൾക്കും ആഫിയത്ത് ൽകി അനുഗ്രഹിക്കേണമേ ഖുനൂത്ത് ദിവസവും മുടങ്ങാതെ ആത്മർഥമായി ചെയ്യുക. അതി വലിയ രഹസ്യമടങ്ങിയിട്ടുണ്ട്. അത് ബിദ്അത്താണെന്ന് പുത്ത വാദിക പറയുന്നതിന്റെ രഹസ്യവും വേറേയല്ലെന്ന് ർക്കുക.